News Malayali & Online Newsportal & : Health http://newsmalayali.com/rss/category/health News Malayali & Online Newsportal & : Health ml Copyright 2023 News Malayali & All Rights Reserved. MMS 25 വർഷത്തിനുള്ളിൽ സ്ട്രോക്ക് ബാധിച്ച മരണങ്ങൾ പ്രതിവർഷം ഒരു കോടിയോളമാകുമെന്ന് പഠനം http://newsmalayali.com/4551 http://newsmalayali.com/4551 2050 ആകുമ്പോഴേക്കും ലോകത്ത് സ്ട്രോക്ക് (Stroke) ബാധിച്ച്, പ്രതിവർഷം ഒരു കോടിയോളം ആളുകൾ മരിക്കാനിടയുണ്ടെന്ന് പഠനം. ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ (Lancet Neurology Commission) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-ൽ ഈ കണക്ക് 6.6 ദശലക്ഷം ആയിരുന്നു. എന്നാൽ 2050-ഓടെ മരണനിരക്ക് 9.7 ദശലക്ഷമായി ഉയരുമെന്നും താഴ്ന്ന വരുമാനം ഉള്ളതും, ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെയായിരിക്കും ഇത് കൂടുതൽ ബാധിക്കുകയെന്നും കമ്മീഷൻ പറഞ്ഞു. വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെയും ലാൻസെറ്റ് ന്യൂറോളജി കമ്മീഷന്റെയും സഹകരണത്തോടെ നാല് പഠനങ്ങളാണ് ഇതു സംബന്ധിച്ച് നടത്തിയത്.

“2050 ആകുമ്പോഴേക്കും സ്ട്രോക്ക് ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനം വർദ്ധിക്കുമെന്നാണ് ഞങ്ങളുടെ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. ഈ നിരക്ക് 2020-ൽ 66 ലക്ഷമായിരുന്നെങ്കിൽ 2050-ൽ 97 ലക്ഷമായി ഉയരാനാണ് സാധ്യത‌”, ഒക്ടോബർ 9ന് ദി ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ലോകമെമ്പാടുമുള്ള ജനങ്ങളുടെ രണ്ടാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. 55 വയസിന് താഴെയുള്ള ചെറുപ്പക്കാരിലും മധ്യവയസ്കരിലും സ്ട്രോക്ക് ഉണ്ടാകുന്നത് കൂടുന്നു എന്നും കമ്മീഷൻ പറയുന്നു. കണ്ടെത്താനാകാത്തതും അനിയന്ത്രിതവുമായ രക്തസമ്മർദ്ദം, വായു മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി (മോശം ഭക്ഷണക്രമം, പുകവലി, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി), സാംക്രമിക രോഗങ്ങൾ എന്നിവയെല്ലാമാണ് ഇതിനുള്ള കാരണങ്ങൾ. താഴ്ന്ന വരുമാനം ഉള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും കമ്മീഷൻ പറയുന്നു.

കണക്കുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും 2020 മുതൽ 2050 വരെയുള്ള സ്ട്രോക്ക് വർധനവിലെ നിരക്ക് 1990 മുതൽ 2019 വരെയുള്ള നിരക്കിനെ അപേക്ഷിച്ച് കുറവാണ്.

 ലോകത്തെ മരണനിരക്കില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു രോഗമാണ് സ്‌ട്രോക്ക് എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 13 മില്യണ്‍ പേരാണ് ഈ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഏകദേശം 5.5 മില്യണ്‍ പേര്‍ ഈ രോഗം ബാധിച്ച് വര്‍ഷം തോറും മരിക്കുന്നുമുണ്ട്. ഇന്ത്യയില്‍ സ്ഥിതി കുറച്ചുകൂടി ഗുരുതരമാണ്. ഇന്ത്യയില്‍ ഓരോ 40 സെക്കന്റിലും ഒരാള്‍ക്ക് വീതം സ്‌ട്രോക്ക് ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

]]>
Tue, 10 Oct 2023 15:27:44 +0530 Editor
Korean Glass Skin: കണ്ണാടിപോലെ തിളങ്ങുന്ന കൊറിയൻ ചർമ്മം നേടാൻ http://newsmalayali.com/4460 http://newsmalayali.com/4460 പൊതുവെ തിളങ്ങുന്ന ചർമ്മത്തിന് പേരുകേട്ടവരാണല്ലോ കൊറിയക്കാര്‍. അവരുടേതുപോലെ തിളങ്ങുന്ന, ചുളിവുകളോ വരകളോ ഇല്ലാത്ത, പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്ന ചര്‍മം നിങ്ങൾക്കും വേണമെങ്കിൽ അവരുടെ  സൗന്ദര്യ സംരക്ഷണ ചിട്ടകള്‍ക്ക് പ്രസക്തിയേറുന്നു. 

കഞ്ഞിവെള്ളം: പുളിപ്പിച്ച അതായത് ഫെര്‍മന്റ് ചെയ്ത കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നതിലൂടെ ചര്‍മത്തിന് നല്ല തിളക്കം ലഭിക്കും.  ഇതിലൂടെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറ്റുണ്ടാകുന്ന കരുവാളിപ്പ് തടയാൻ കഴിയും.

തേൻ:തേൻ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.  അതുകൊണ്ടുതന്നെ ഇത് ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണ്. കൊറിയക്കാരുടെ സൗന്ദര്യ സംരക്ഷണത്തിലെ മറ്റൊരു ചേരുവയാണ് തേൻ. 

സ്‌ക്രബുകൾ:ചർമ്മത്തെ മൃദുലമാക്കാനും തിളക്കമുള്ളതാക്കുന്നതിനും സ്‌ക്രബുകള്‍ക്ക് വലിയ പ്രധാനമുണ്ട്. ഇതിനായി  നാച്വറല്‍ സ്‌ക്രബറുകള്‍ തന്നെ ശീലമാക്കാം.    പഞ്ചസാര തേനില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം,  അതുപോലെ നാരങ്ങാനീരില്‍ പഞ്ചസാര കലര്‍ത്തി മുഖത്ത് സ്‌ക്രബ് ചെയ്യാം. അരിപ്പൊടിയും നല്ലൊരു സ്‌ക്രബറാണ്.

സെറം: സുന്ദരമായ ചർമ്മത്തിന് വൈറ്റമിന്‍ ഇ, സി സെറം ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ റെഡിമെയ്ഡായി വാങ്ങാന്‍ സാധിയ്ക്കും. ഇതല്ലെങ്കില്‍ വൈറ്റമിന്‍ സി സമ്പുഷ്ടമായ ഓറഞ്ചോ,  വൈറ്റമിന്‍ ഇ സമ്പുഷ്ടമായ കറ്റാര്‍ വാഴ ജെല്ലോ ഉപയോഗിച്ച് തയ്യാറാക്കുന്ന സെറമും നിങ്ങൾക്ക് പുരട്ടാം.

ഡബിൾ ക്ലെൻസ്: ചര്‍മ്മം ഡബിള്‍ ക്ലെന്‍സ് ചെയ്യുക ശേഷം ഇത് എക്‌സ്‌ഫോളിയേറ്റ് ചെയ്യാം. ചര്‍മം വൃത്തിയാക്കാൻ ക്ലെന്‍സിംഗും എക്‌സ്‌ഫോളിയേഷന്‍ മൃതകോശങ്ങള്‍ നീക്കാനും സഹായിക്കും.

ക്ലെന്‍സിംഗിന് പാൽ ഉത്തമം: ക്ലെന്‍സിംഗിന് പാല്‍ നല്ലൊരു ചേരുവയാണ്.

ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ: ചര്‍മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ നമ്മൾ പുറമെ ചെയ്യുന്നതുപോലെ അകമേയും ചിലത് വേണം. അതുകൊണ്ട് ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം.

]]>
Fri, 28 Jul 2023 15:55:46 +0530 Editor
Sprouts Health Benefits: പ്രഭാതഭക്ഷത്തില്‍ അല്പം മുളപ്പിച്ച പയർ കൂടി ഉള്‍പ്പെടുത്താം, ഗുണങ്ങള്‍ മാത്രം http://newsmalayali.com/4450 http://newsmalayali.com/4450 എളുപ്പം  തയാറാക്കാവുന്ന ഒരു  പ്രഭാതഭക്ഷണമാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ  അല്ലെങ്കില്‍ Sprouts. 

ശരീരത്തിന് ഏറ്റവും ആവശ്യമായ മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ കണക്കപ്പെടുന്നത്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ ഗുണം ചെയ്യും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ  പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാകും.  

പ്രോട്ടീൻ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർ​ഗങ്ങൾ. ഇതില്‍  അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാല്‍,  മുളപ്പിച്ച പയര്‍  കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്‌. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  

മുളപ്പിച്ച പയർ വർഗ്ഗങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ഒരു കപ്പ് മുളപ്പിച്ച ചെറുപയറിന്‍റെ പോഷകമൂല്യം ഇപ്രകാരമാണ്: 

കലോറി

 31.2

പ്രോട്ടീൻ

 7.7 ഗ്രാം

കാർബോഹൈഡ്രേറ്റ്

 6.2 ഗ്രാം

വിറ്റാമിൻ സി

 13.7 മില്ലിഗ്രാം

വിറ്റാമിൻ

 0.1 മില്ലിഗ്രാം

വിറ്റാമിൻ കെ

 34.3 എം.സി.ജി.

വിറ്റാമിൻ ബി 6

 0.1 മില്ലിഗ്രാം

ഫോളേറ്റ് 63.4

 എം.സി.ജി.

കാൽസ്യം

 13.5 മില്ലിഗ്രാം

ഇരുമ്പ്

 0.9 മില്ലിഗ്രാം

മഗ്നീഷ്യം

 21.8 മില്ലിഗ്രാം

ഫോസ്ഫറസ്

 56.2 മില്ലിഗ്രാം

പൊട്ടാസ്യം

 155 മില്ലിഗ്രാം

സോഡിയം

 6.2 മില്ലിഗ്രാം

സിങ്ക്

 0.4 മില്ലിഗ്രാം

ചെമ്പ്

 0.2 മില്ലിഗ്രാം

മാംഗനീസ്

 0.2 മില്ലിഗ്രാം

സെലിനിയം

 0.6 എം.സി.ജി.

ഒമേഗ -3 ഫാറ്റി ആസിഡുകൾ

 16.6 മില്ലിഗ്രാം

ഒമേഗ -6 ഫാറ്റി ആസിഡുകൾ

 43.7 മില്ലിഗ്രാം

ഡയറ്ററി ഫൈബർ

 1.9 ഗ്രാം

മുളപ്പിച്ച പയർവർ​ഗങ്ങൾ  (Sprouts) കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകം

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍  (Sprouts) കഴിയ്ക്കുന്നത്. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പ് അറിയിക്കുന്ന ഹോര്‍മോണിന്‍റെ ഉത്പാദനം തടയുന്നു. അതിനാൽ, പെട്ടെന്ന് വിശക്കില്ല, അതോടെ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാനാകും. ഇത് ഒരു അധ്വാനവും ഇല്ലാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും. 

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു 

രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

ഫാറ്റി ലിവർ രോ​ഗമുള്ളവര്‍ക്ക് ഉത്തമം

ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ്  മുളപ്പിച്ച ചെറുപയ.ർ 

ദഹനം മെച്ചപ്പെടുത്തുന്നു

മുളപ്പിച്ച പയർവർ​ഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

അകാല വാര്‍ധക്യം  തടയും 

അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

മുടി വളരാൻ

പയര്‍ മുളപ്പിച്ചത് കഴിക്കുന്നതിന്‍റെ ഒരു ഗുണം അവ ശിരോചർമ്മത്തിലെ സെബം ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മുടിയിഴകളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. മുളപ്പിച്ച പയറും വിത്തുകളും കഴിക്കുന്നത് മുടിയുടെ ഉള്ള് കുറയുന്നത് അതായത് മുടി കൊഴിച്ചില്‍ തടയുന്നു. 

അതേസമയം ചെറുപയർ മുളപ്പിച്ചത് എപ്പോള്‍ എങ്ങിനെയാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്.  മുളപ്പിച്ച വിത്തുകൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍, മുളപ്പിച്ച പയര്‍ പച്ചയ്ക്ക് കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചെറിയ തോതില്‍ വേവിച്ച ശേഷം കഴിയ്ക്കുന്നതാണ് എപ്പോഴും ഉത്തമം.  

]]>
Wed, 26 Jul 2023 19:21:04 +0530 Editor
World Sleep Day | നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ http://newsmalayali.com/4093 http://newsmalayali.com/4093 ആരോഗ്യകരമായ ഒരു ജീവിതത്തിന് ഏറ്റവും പ്രധാനമാണ് ശരിയായ ഉറക്കം. സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവയെല്ലാം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉന്മേഷകരമായ ഉറക്കം നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് മാര്‍ച്ച് 17 ലോക ഉറക്കദിനമായി ആചരിക്കുന്നതും. ശരിയായ ഉറക്കത്തിന് വേണ്ട അഞ്ച് കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.

1. 10-3-2-1-0 രീതി
ശരിയായ ഉറക്കത്തിനായി അനുവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയാണ് 10-3-2-1-0 ഈ സംഖ്യകളിലൂടെ പറയുന്നത്. 10 എന്നാല്‍ ഉറങ്ങുന്നതിന് 10 മണിക്കൂര്‍ മുമ്പ് കാഫീന്‍ ഭക്ഷണം ഒഴിവാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കണം എന്നതാണ് 3 എന്ന സംഖ്യ കൊണ്ട് ഉദ്ദേശിക്കു്ന്നത്. ഉറങ്ങുന്നതിന് മുമ്പേയുള്ള ജോലികള്‍ 2 മണിക്കൂര്‍ മുമ്പെങ്കിലും പൂര്‍ത്തിയാക്കണം എന്നാണ് 2 എന്ന സംഖ്യയിലൂടെ പറയുന്നത്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കണമെന്നാണ് 1 എന്ന സംഖ്യയിലൂടെ സൂചിപ്പിക്കുന്നത്. ഒരാളുടെ ശരിയായ ഉറക്കത്തിന് ഈ രീതി പ്രാവര്‍ത്തികമാക്കുന്നത് വളരെ നല്ലതാണ്. ആദ്യമൊക്കെ കുറച്ച് തടസ്സങ്ങള്‍ നേരിടുമെങ്കിലും കാലക്രമേണ നല്ല രീതിയില്‍ ഉറങ്ങാന്‍ നിങ്ങളെ ഈ രീതി സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

2. ഉറങ്ങാനുള്ള ബെഡ് ഒരുക്കുന്ന രീതി
ഉറങ്ങാന്‍ വേണ്ടി മാത്രമുള്ളതായിരിക്കണം നിങ്ങളുടെ ബെഡ്ഡും മുറിയും. മുറിയ്ക്കുള്ളില്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് പൂര്‍ണ്ണമായി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പലരും ജോലി ചെയ്യുന്നതും സോഷ്യല്‍ മീഡിയകള്‍ അമിതമായി ഉപയോഗിക്കുന്നതും ബെഡ്ഡിലിരുന്നാണ്. ആ രീതി നമ്മുടെ ശരിയായ ഉറക്കത്തെയാണ് ബാധിക്കുന്നത്.

അതിനാല്‍ ഉറങ്ങാനുള്ള നിങ്ങളുടെ മുറിയില്‍ ഇരുന്ന് ജോലികള്‍ ചെയ്യുന്നത് പൂര്‍ണ്ണമായി ഒഴിവാക്കണം. ജോലി ചെയ്യാന്‍ വീടിനുള്ളില്‍ പ്രത്യേകം സ്ഥലം ഒരുക്കണമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് തളര്‍ന്ന് കിടന്ന് ഉറങ്ങാനുള്ള സ്ഥലം മാത്രമായിരിക്കണം നിങ്ങളുടെ മുറി എന്ന രീതിയില്‍ മാറ്റം കൊണ്ടുവരണം. ഇത് ശരിയായ ഉറക്കത്തിന് സഹായിക്കുന്നതാണ്.

3. ദുസ്വപ്‌നങ്ങള്‍ ഒഴിവാക്കാന്‍ സംഗീതം
പേടിപ്പെടുത്തുന്ന ചില സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം ഇല്ലാതാക്കിയേക്കാം. സംഗീതവുമായി ബന്ധപ്പെട്ട ഒരു രീതി പിന്തുടരുന്നതിലൂടെ ഉറക്കത്തിനിടെ ഉണ്ടാകുന്ന ഈ തടസ്സങ്ങള്‍ ഒഴിവാക്കാമെന്നാണ് ചില സ്വിസ് ഗവേഷകര്‍ പറയുന്നത്. പിയാനോയുടെ സംഗീതമാണ് ഇതിലുപയോഗിക്കുന്നത്.

പിയാനോയിലെ സി69 ട്യൂണ്‍ പ്ലേ ചെയ്യുന്നത് ഉറക്കത്തിനിടെയുണ്ടാകുന്ന ദുസ്വപ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

5. ഉറങ്ങാനുള്ള മുറി പങ്കുവെയ്ക്കുന്നത്
ഒറ്റയ്ക്ക് കിടക്കുമ്പോള്‍ പോലും ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് എങ്ങനെയാണ് മറ്റൊരാളോടൊപ്പം ഉറങ്ങുമ്പോള്‍ ശരിയായ ഉറക്കം ലഭിക്കുക? ചിലരുടെ ഉറക്കത്തെ ഇത് കാര്യമായി ബാധിച്ചേക്കാവുന്നതാണ്. പങ്കാളിയുടെ കൂര്‍ക്കംവലി, ശ്വാസോച്ഛാസം, ശരീര ചലനങ്ങള്‍, ഇതെല്ലാം ചിലപ്പോള്‍ അടുത്ത് കിടക്കുന്നയാളിന്റെ ഉറക്കത്തെ ബാധിച്ചേക്കാവുന്നതാണ്. ഇവിടെയാണ് ‘സ്‌കാന്‍ഡിനേവിയന്‍ സ്ലീപ്’ എന്ന രീതിയുടെ പ്രാധാന്യം. ഇത് പങ്കാളികള്‍ക്ക് നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. ഒരു ബെഡ്ഡും രണ്ട് മെത്തയും മാത്രമാണ് ഈ രീതിയ്ക്ക് ആവശ്യമായി വേണ്ടത്.

പങ്കാളികള്‍ക്ക് തങ്ങളുടെ ഉറക്കത്തിന് ആവശ്യമായ സ്വാതന്ത്ര്യവും ഈ രീതിയില്‍ ലഭിക്കുന്നതാണ്. പങ്കാളിയുമായി നിശ്ചിത അടുപ്പം നിലനിര്‍ത്തി നിങ്ങളുടേതായ സ്ഥലത്ത് സുഖമായി കിടന്നുറങ്ങാന്‍ ഈ രീതി സഹായിക്കുന്നതാണ്. നിരവധി ദമ്പതിമാര്‍ക്ക് ഈ രീതി ഒരു അനുഗ്രഹമാണ്.

]]>
Fri, 17 Mar 2023 13:19:49 +0530 Editor
നിശ്ശബ്ദത ജോലിയെ ബാധിക്കും; ശബ്ദങ്ങളും സംഭാഷണങ്ങളും ആവശ്യമെന്ന് പഠനം http://newsmalayali.com/3745 http://newsmalayali.com/3745 വാഷിങ്ടണ്‍ : പൂർണ്ണമായും നിശബ്ദമായ ഓഫീസ് അന്തരീക്ഷത്തിൽ ഇരുന്ന് ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് പഠനം. ഗവേഷകരുടെ അഭിപ്രായത്തിൽ, പരസ്പര സംഭാഷണവും പശ്ചാത്തല ശബ്ദവും ഉള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യകരമായി പ്രവർത്തിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ്, യൂണിവേഴ്സിറ്റി ഓഫ് അരിസോണ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് നേച്ചർ ഡിജിറ്റൽ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്. അമിതമായ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ പൂർണ്ണമായ നിശബ്ദതയും ആരോഗ്യകരമായി ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്ന് ഇപ്പോൾ ഗവേഷകർ പറയുന്നു. അവരുടെ അഭിപ്രായത്തിൽ, ശ്രദ്ധയോടെയും ആരോഗ്യത്തോടെയും പ്രവർത്തിക്കാൻ 50 ഡെസിബലിൽ താഴെയുള്ള ശബ്ദം ആവശ്യമാണ്. ചാറ്റൽമഴയുടെ ശബ്ദവും പക്ഷികളുടെ ആലാപനവും എല്ലാം ഒരു നല്ല ജോലിസ്ഥലത്തിന് ആവശ്യമായ പശ്ചാത്തല ശബ്ദങ്ങളാണ്. ജോലിസ്ഥലത്തെ അമിതമായ ശബ്ദം ജീവനക്കാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. അമിതമായ ശബ്ദവും ചെവിക്ക് ദോഷകരമാണ്. എന്നിരുന്നാലും, 50 ഡെസിബലിൽ താഴെയുള്ള ശബ്ദം കേൾക്കുന്നത് ജോലിയിലെ പ്രതികരണം വർദ്ധിപ്പിച്ചേക്കും.

]]>
Sat, 11 Feb 2023 09:21:17 +0530 Editor
പാരസെറ്റമോൾ ഉൾപ്പടെയുള്ള 55 മരുന്നുകളുടെ വില കുറച്ചു http://newsmalayali.com/3744 http://newsmalayali.com/3744 തൃശ്ശൂർ : അവശ്യ മരുന്നുകളുടെ വില വർദ്ധനവിന്‍റെ കാഠിന്യം കുറയ്ക്കാൻ ശ്രമിച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കൺട്രോൾ കമ്മിറ്റി (എൻപിപിഎ). ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വില കുറച്ച മരുന്നുകളുടെ എണ്ണം 409 ആയി. ഏകദേശം സമാന ചേരുവകളുള്ള വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഒരേ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇടപെടലുണ്ട്. ഇത്തരം മരുന്നുകൾ തമ്മിൽ വലിയ വിലവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ ചട്ടമനുസരിച്ച് ഒരേ കമ്പനിയുടെ ഒരേയിനം മരുന്നുകളിൽ ഏറ്റവും വിലക്കുറവുള്ളതിന്റെ പത്തുശതമാനത്തിലധികം വില മറ്റുമരുന്നുകൾക്ക് ഈടാക്കാൻ പാടില്ല. എല്ലാ വർഷവും മൊത്ത വില സൂചിക അനുസരിച്ച് വില മാറ്റാൻ ഇവയ്ക്ക് അനുവാദമുണ്ട്. പുതുതായി വില കുറച്ച മരുന്നുകളിൽ അർബുദത്തിനുള്ള 250 മില്ലിഗ്രാം ജെഫിറ്റിനിബ്റി, റിത്തക്‌സിമാബ് കുത്തിവയ്പ്പ് മരുന്ന്, പ്രസവസമയത്തെ രക്തസ്രാവം നിയന്ത്രിക്കുന്ന ഓക്സിടോസിൻ കുത്തിവയ്പ്പ് മരുന്ന്, പാരസെറ്റോമോൾ, അസിത്രോമൈസിൻ, കെറ്റമിൻ, ട്രാമഡോൾ, സെഫിക്‌സൈം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജെഫിറ്റിനിബിന് 475.9 രൂപയിൽ നിന്ന് 211.49 രൂപയായി കുറച്ചു. റിത്തക്‌സിമാബ് വില 842.18 രൂപയിൽ നിന്ന് 679.41 രൂപയായി മാറും. ഓക്സിടോസിന്റേ വില 19.59 രൂപയിൽ നിന്ന് 15.91 രൂപയായും മാറും.

]]>
Sat, 11 Feb 2023 09:21:12 +0530 Editor
രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി കുതിര്‍ത്ത നാല് അണ്ടിപ്പരിപ്പ് കഴിച്ചാല്‍ http://newsmalayali.com/3694 http://newsmalayali.com/3694 നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തില്‍ അഥവാ ഡയറ്റില്‍ തന്നെയാണ്. ഒരു പരിധി വരെ എല്ലാ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഹരിക്കുന്നതിന് ഭക്ഷണം തന്നെയാണ് സഹായകമായി വരിക. 

ഇത്തരത്തില്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റിനിര്‍ത്തുന്നതിന് ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന വളരെ ലളിതമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്രയാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

അത്താഴം കഴിഞ്ഞതാണെങ്കില്‍ പോലും കിടക്കാൻ പോകും മുമ്പ് എന്തെങ്കിലും കൊറിക്കുന്ന ശീലം ഇന്ന് മിക്കവര്‍ക്കുമുണ്ട്. അധികപേരും അനാരോഗ്യകരമായ രീതിയിലുള്ള സ്നാക്സ് തന്നെയാണ് ഇതിനായി തെരഞ്ഞെടുക്കാറുള്ളതും. എന്നാല്‍ ആരോഗ്യകരമായ സ്നാക്സ് തെരഞ്ഞെടുക്കുന്നതിലൂടെ ശരീരത്തെ മറ്റ് ഭീഷണികളില്‍ നിന്ന് സുരക്ഷിതമാക്കാമെന്ന് ലവ്‍നീത് ബത്ര പറയുന്നു. ഇങ്ങനെ തൈറോയ്ഡ് പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സഹായിക്കുന്ന, രാത്രിയില്‍ കഴിക്കാവുന്ന മൂന്ന് സ്നാക്സിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

കുതിര്‍ത്തുവച്ച അണ്ടിപ്പരിപ്പാണ് ഇതിലുള്‍പ്പെടുന്ന ഒന്ന്. അണ്ടിപ്പരിപ്പ്, വളരെയധികം പോഷകങ്ങളടങ്ങിയ ഒരു ഭക്ഷണമാണ്. അണ്ടിപ്പരിപ്പില്‍ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന ഘടകമാണത്രേ തൈറോയ്ഡ് ഹോര്‍മോണ്‍ ബാലൻസ് ചെയ്യുന്നതിന് സഹായിക്കുന്നത്. കുതിര്‍ത്തുവച്ച നാലോ അഞ്ചോ അണ്ടിപ്പരിപ്പ് മാത്രം കഴിച്ചാല്‍ മതിയാകും. ഇത് അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

രണ്ട്…

എല്ലാ വീടുകളിലും നിത്യവും അടുക്കളയിലുപയോഗിക്കുന്നൊരു ചേരുവയാണ് തേങ്ങ. സാധാരണഗതിയില്‍ തേങ്ങ, കറികളില്‍ അരച്ചുചേര്‍ക്കുകയോ, കൊത്തിയിടുകയോ എല്ലാമാണ് ചെയ്യുന്നത്. തേങ്ങാക്കൊത്ത് വെറുതെ കഴിക്കാനിഷ്ടപ്പെടുന്നവരുമുണ്ട്. ഇതും രാത്രിയില്‍ വെറുതെ കൊറിക്കാനെടുക്കാവുന്നതാണ്. പ്രകൃതിദത്തമായൊരു സ്നാക്ക് ആയി ഇതിനെ പരിഗണിക്കാം. ചിലര്‍ അല്‍പം നെയ്യില്‍ ചൂടാക്കിയോ അല്ലെങ്കില്‍ ശര്‍ക്കര ചേര്‍ത്തോ ആണ് തേങ്ങാക്കൊത്ത് കഴിക്കാറ്. ഇതും അമിതമാകാതെ നോക്കുക.

മൂന്ന്…

റോസ്റ്റഡ് പംകിൻ സീഡ്സ് (മത്തൻ കുരു) രാത്രിയില്‍ കഴിക്കാവുന്ന ആരോഗ്യകരമായൊരു സ്നാക്ക് ആണ്. ഇതും തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ്. കിടക്കാൻ പോകുന്നതിന് മുമ്പ് പതിവായി ഒരു ടേബിള്‍ സ്പൂണ്‍ റോസ്റ്റഡ് പംകിൻ സീഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കാം.എന്നാല്‍ അമിതമായി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മത്തൻകുരുവിലടങ്ങിയിരിക്കുന്ന സിങ്ക് ആണ് തൈറോയ്ഡിന് ഗുണകരമാകുന്നത്. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് ഏറെ സഹായകമാണ്.

]]>
Thu, 09 Feb 2023 11:54:34 +0530 Editor
ദന്താരോഗ്യം മോശമാകുന്നത് വഴി മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വർധിക്കുമെന്ന് പഠനം http://newsmalayali.com/3648 http://newsmalayali.com/3648 വാഷിങ്ടണ്‍ : വായയുടെ ശുചിത്വം പാലിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും മാത്രമല്ല, തലച്ചോറിനും ഗുണം ചെയ്യുമെന്ന് പഠനം. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്‍റെ 2023 ഇന്‍റർനാഷണൽ സ്ട്രോക്ക് കോൺഫറൻസിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദന്താരോഗ്യം വഷളാകുന്നത് മസ്തിഷ്കാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല്ല് തേക്കാതിരിക്കുക, പല്ലിന്‍റെ പ്ലേക്ക് നീക്കം ചെയ്യാതിരിക്കുക, മോണരോഗം, ദന്തക്ഷയം തുടങ്ങിയവയെല്ലാം മോശം ദന്താരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ, മോശം മോണകളും പല്ലുകളും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യതയും കൂട്ടുമെന്നാണ് മുന്‍പഠനങ്ങൾ വിലയിരുത്തുന്നത്. 2014 മുതൽ 2021 വരെ 40,000 ത്തോളം ആളുകളിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. തിരഞ്ഞെടുത്തവരിൽ 46 ശതമാനം പേരും 57 വയസ്സിന് താഴെയുള്ള പുരുഷൻമാരാണ്. ഇവരിൽ ആർക്കും മുമ്പ് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇവരുടെ ദന്താരോഗ്യവും തലച്ചോറിന്‍റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക മുതലായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ തലച്ചോറിന്റെ ആരോഗ്യവും സാരമായി ബാധിക്കപ്പെട്ടേക്കാം എന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്.

]]>
Wed, 08 Feb 2023 11:25:38 +0530 Editor
വൃക്കയില്‍ കല്ലുകള്‍: ഈ അസ്വാഭാവിക ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക  http://newsmalayali.com/3500 http://newsmalayali.com/3500 രക്തത്തിലെ ധാതുക്കളും ലവണങ്ങളുമെല്ലാം വൃക്കയ്ക്കുള്ളില്‍ അടിഞ്ഞ് കല്ലുകള്‍ രൂപപ്പെടുന്ന അവസ്ഥയെ റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, യൂറോലിത്തിയാസിസ് എന്നെല്ലാം വിളിക്കുന്നു. വൃക്കയിലെ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ സാധിക്കാതെ ഇരുന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയുന്നു. ഇത് വൃക്കകള്‍ വീര്‍ക്കാനും അതീവ വേദനാജനകമായ സാഹചര്യമുണ്ടാക്കാനും ഇടയാക്കുന്നു. 

ആഹാരക്രമം, അമിതഭാരം, ചില രോഗങ്ങള്‍, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ വൃക്കകളിലെ കല്ലുകള്‍ക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മൂത്രത്തിന്റെ നിറത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം,  ശരിക്കും മൂത്രം ഒഴിക്കാനാകാത്ത അവസ്ഥ,  മൂത്രമൊഴിക്കുമ്പോള്‍ വേദനയും പുകച്ചിലും, അടിവയറ്റിലേക്കും നാഭിയിലേക്കും ശരീരത്തിന്റെ വശങ്ങളിലേക്കും പടരുന്ന വേദന എന്നിവയെല്ലാം വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ ചില സൂചനകളാണ്. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അത്ര സാധാരണമല്ലാത്ത ചില ലക്ഷണങ്ങള്‍ കൂടി ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. പുറത്ത് താഴെയായി വേദന, മൂത്രത്തില്‍ രക്തം, മൂത്രത്തില്‍ അമിതമായ പത, രൂക്ഷമായ ഗന്ധം, മനംമറിച്ചില്‍, പനി, കുളിര്‍ എന്നിവയെല്ലാം വൃക്കകളിലെ കല്ലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസ്വാഭാവികമായ ചില ലക്ഷണങ്ങളാണ്. 

ധാരാളം വെള്ളം കുടിക്കേണ്ടത് വൃക്കകളിലെ കല്ലുകളെ നിയന്ത്രിക്കാന്‍ അത്യാവശ്യമണ്. നാരങ്ങാനീരും ഒലീവ് എണ്ണയും കലര്‍ത്തി കഴിക്കുന്നതും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ സെഡര്‍ വിനഗര്‍ ചേര്‍ക്കുന്നതും സെലറി ജ്യൂസ് കഴിക്കുന്നതും ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

]]>
Wed, 01 Feb 2023 09:18:44 +0530 Editor
വീണ്ടെടുക്കാം ചർമകാന്തി പേരയിലയിലൂടെ  http://newsmalayali.com/3501 http://newsmalayali.com/3501 കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നിവ അകറ്റി ചർമത്തിനു തിളക്കവും മിനസവും ലഭിക്കാൻ പേരയില ഫെയ്സ് പാക് ഉപയോഗിക്കാം. വളരെ എളുപ്പം വീട്ടിലുണ്ടാക്കാനാവും എന്നതും പണച്ചെലവില്ല എന്നതും പേരയില ഫെയ്സ്പാക്കിന്റെ പ്രത്യേകതകളാണ്.  പേരയുടെ ഏതാനും ഇലകൾ പറിച്ചെടുത്ത് കഴുകിയശേഷം അരച്ചെടുക്കുക. ഇളം ഇലകളാണ് കൂടുതല്‍ അനുയോജ്യം. വരണ്ട ചർമമാണെങ്കിൽ തേനും ഓയിലി സ്കിൻ ആണെങ്കിൽ നാരങ്ങാ നീരും ചേർക്കാം. മുഖക്കുരുവാണ് പ്രശ്നമെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലുമാണ് പേരയില പേസ്റ്റിൽ ചേർക്കേണ്ടത്. 

മുഖം വൃത്തിയായി കഴുകി അഞ്ചു മിനിറ്റ് ആവി പിടിക്കുക. ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ ആവി പിടിക്കുന്നത് സഹായിക്കും. അതിനുശേഷം ഫെയ്സ്പാക് മുഖത്ത് പുരട്ടുക. 20 മിനിറ്റിന്ശേഷം മുഖം കഴുകാം.  ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എന്ന രീതിയിൽ ഒരുമാസം ഇതു ചെയ്യാം. ചർമ പ്രശ്നങ്ങൾ പരിഹരിച്ച് തിളങ്ങുന്ന മുഖം സ്വന്തമാക്കാം. *സെൻസിറ്റീവ് ചര്‍മം ഉള്ളവർ പാച്ച് ടെസ്റ്റ് നടത്തിയതിനുശേഷം മാത്രം മുഖത്ത് ഉപയോഗിക്കുക.

]]>
Tue, 31 Jan 2023 09:18:50 +0530 Editor
തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ നാല് ഭക്ഷണങ്ങള്‍ http://newsmalayali.com/3499 http://newsmalayali.com/3499 തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തലമുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.

രണ്ട്...

ഇലക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ  തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇലക്കറികളില്‍ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകവും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

നാല്...

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

]]>
Mon, 30 Jan 2023 09:18:38 +0530 Editor
5% കോവിഡ് മുക്തരായ രോഗികളും പ്രമേഹ രോഗികളാകുന്നതായി റിപ്പോർട്ട് http://newsmalayali.com/3498 http://newsmalayali.com/3498 എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുമ്പോൾ, കോവിഡ് രോഗമുക്തി നേടിയ രോഗികളിൽ 5% പേർ പ്രമേഹരോഗികളാകുന്നുവെന്ന് റിപ്പോർട്ട്. അവർക്ക് സ്ഥിരമായ പരിചരണവും മരുന്നും ആവശ്യമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. പാൻക്രിയാസിലെ കോവിഡ് അണുബാധയാണ് സ്വാഭാവികമായ ഇൻസുലിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതെന്ന് ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ മനോജ് വിതലാനി പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില സ്റ്റിറോയിഡുകളും ഇതിന് കാരണമായേക്കാം. മിക്കവാറും എല്ലാ പ്രായത്തിലുമുള്ള പുതിയ രോഗികൾക്ക് ഈ അവസ്ഥ സംഭവിക്കുന്നു. അവരിൽ ചിലർ 30 വയസ്സിന് താഴെയുള്ളവരാണ്. രക്താതിമർദ്ദം, അമിതവണ്ണം മുതലായ അവസ്ഥകൾ ഉണ്ടെങ്കിൽ രോഗികൾക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

]]>
Sun, 29 Jan 2023 09:18:33 +0530 Editor
ബൂസ്റ്റർ ഡോസ് എടുത്തവർക്ക് നേസൽ‌‌ വാക്സീൻ നൽകരുതെന്ന് നിർദേശം http://newsmalayali.com/3497 http://newsmalayali.com/3497 ബൂസ്റ്റർ ഡോസ് എടുത്തവർക്ക് നേസൽ വാക്സിൻ നൽകരുതെന്ന് നിർദ്ദേശം. മുൻകരുതൽ ഡോസ് സ്വീകരിക്കാത്തവർക്കുള്ളതാണ് നേസൽ വാക്സിനെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ എൻ.കെ.അറോറ പറഞ്ഞു. കുത്തിവയ്ക്കുന്നതിന് പകരം മൂക്കിലൂടെ തുള്ളിയായി നൽകുന്ന ‘ഇൻകോവാക്’ കോവിഡ് വാക്സിൻ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് അവതരിപ്പിച്ചത്. സ്വകാര്യ ആശുപത്രികളിൽ 800 രൂപയാണ് വില. ആശുപത്രിയിലെ നികുതിയും സർവീസ് ചാർജും കൂടിച്ചേർന്നാൽ വില ആയിരത്തിനടുത്താകും. സർക്കാർ ആശുപത്രിയിൽ വില 325 രൂപയാണ്. രണ്ടിടത്തും 5% ജിഎസ്ടി ഉണ്ടാകും. തുടക്കത്തിൽ സ്വകാര്യ ആശുപത്രികൾ വഴി മാത്രമായിരിക്കും വിതരണം നടത്തുകയെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ജനുവരി അവസാനത്തോടെ മാത്രമേ നേസൽ വാക്സിൻ ലഭ്യമാകൂ. 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസായി ഇൻകോവാക് നൽകുന്നത്. കോവാക്സിൻ, കോവിഷീൽഡ് തുടങ്ങിയ മറ്റ് വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇത് ബൂസ്റ്റർ ഡോസായി എടുക്കാം.

]]>
Sun, 29 Jan 2023 09:18:28 +0530 Editor
ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ http://newsmalayali.com/3496 http://newsmalayali.com/3496 രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സർക്കാർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ചൊവ്വാഴ്ച 134 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,582 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ 4.46 കോടി കടന്നു. ഇതുവരെ 5.30 ലക്ഷം പേർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറമെ സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുമ്പുള്ള ആർടി-പിസിആർ പരിശോധനാ ഫലം ആവശ്യമാണ്. യാത്രയ്ക്കിടെ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവർക്കും ഇത് ബാധകമായിരിക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

]]>
Sun, 29 Jan 2023 09:18:23 +0530 Editor
കോവിഡ് 19; ജാ​ഗ്രത തുടരാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം http://newsmalayali.com/3495 http://newsmalayali.com/3495 ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അതത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ വരുന്നത് തുടരും. രാജ്യത്ത് പരിഭ്രാന്തി പടരാതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഇതുവരെ 11 ഓളം ഒമിക്റോൺ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 24 മുതൽ ജനുവരി 3 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശ യാത്രക്കാരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 124 എണ്ണം പോസിറ്റീവാണ്. ഇതിൽ 40 എണ്ണം എക്സ്ബിബി വകഭേദം മൂലമാണ്.

]]>
Tue, 24 Jan 2023 09:18:17 +0530 Editor
കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം കൂടുന്നു; പഠിക്കാൻ ഐസിഎംആർ http://newsmalayali.com/3494 http://newsmalayali.com/3494 കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കൊവിഡ് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന പഠന റിപ്പോർട്ടുകളുടെയും രാജ്യത്ത് 50 വയസിന് താഴെയുള്ളവരിൽ അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെ എണ്ണം വർധിച്ച് വരുന്നതിൻ്റെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണ്. കൊവിഡിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹൃദയാഘാത മരണങ്ങളുടെ എണ്ണം 50,000 കവിഞ്ഞു. ശാസ്ത്രീയ പഠനത്തിലൂടെ ഈ സാഹചര്യത്തിന് ഉത്തരം കണ്ടെത്തി ആവശ്യമെങ്കിൽ നടപടിയെടുക്കുകയാണ് ഐസിഎംആറിന്‍റെ ലക്ഷ്യം.

]]>
Tue, 24 Jan 2023 09:18:11 +0530 Editor
COVID&19Omicron Variant | പുതിയ ഒമിക്രോൺ ഉപവകഭേദം; അണുബാധകളുടെ എണ്ണം ഉയരാൻ സാധ്യത http://newsmalayali.com/new-omicron-sub-variant-largely-evades-neutralising-antibodies http://newsmalayali.com/new-omicron-sub-variant-largely-evades-neutralising-antibodies ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടുമെന്നും പല കോവിഡ് – 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നും ലാൻസറ്റ് ഇൻഫെക്‌ഷ്യസ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ഈ ഉപവകഭേദം മൂലം വരുന്ന ശൈത്യകാലത്ത് സാർസ് കോവ്–2 അണുബാധകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നു.

ഉപവകഭേദത്തിനെതിരെയുള്ള ആന്റിബോഡി പ്രതിരോധം പൂർണമായും നഷ്ടമായെന്ന് പറയാൻ സാധിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രഫസർ ബെൻ മ്യൂറെൽ പറയുന്നു. എന്നാൽ മുന പോലുള്ള സ്പൈക് പ്രോട്ടീനിലെ റിസപ്റ്റർ ബൈൻഡിങ് ഡൊമൈനിൽ വന്നിട്ടുള്ള രണ്ട് വ്യതിയാനങ്ങൾ ബി.എ.2.75.2 ന് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ ശേഷി ആന്റിബോഡികൾ തീർക്കുന്ന പ്രതിരോധത്തിനെതിരെ നൽകുന്നു.

സ്റ്റോക്ഹോമിലെ 75 രക്തദാതാക്കളിൽ നിന്നെടുത്ത സെറം സാംപിളുകളിലുള്ള ആന്റിബോഡികൾ ബി.എ. 5 വകഭേദത്തോട് കാണിച്ച കാര്യക്ഷമതയുടെ ആറിലൊന്ന് മാത്രമേ ബി.എ.2.75.2 ന് എതിരെ പ്രദർശിപ്പിക്കുന്നുള്ളൂ എന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ വർഷം നവംബറിലും ഈ വർഷം ഏപ്രിലിലും പിന്നീട് ഓഗസ്റ്റ് അവസാനം – സെപ്റ്റംബര്‍ ആദ്യവുമായി മൂന്ന് ഘട്ടങ്ങളിലാണ് രക്തം ശേഖരിച്ചത്. ലഭ്യമായ മോണോക്ലോണൽ ആന്റിബോഡി ട്രീറ്റ്മെന്റുകളിൽ ബെബ്ടെലോവിമാബ് മാത്രമാണ് പുതിയ വകഭേദത്തെ നിർവീര്യമാക്കിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഒമിക്രോൺ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വർഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടർന്നെങ്കിലും ഇത് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്.

പുതിയ ഉപവകഭേദം മൂലം ശൈത്യകാലത്ത് കോവിഡ് അണുബാധകളുടെ എണ്ണം കൂടാമെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ഉയരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

Content Summary: New Omicron sub variant largely evades neutralising antibodies

]]>
Tue, 18 Oct 2022 22:11:46 +0530 Editor
STROKE AN OVERVIEW http://newsmalayali.com/stroke-an-overview http://newsmalayali.com/stroke-an-overview Stroke is a common disease, with one in four people affected over their lifetime and is the second leading cause of death and third leading cause of disability in adults worldwide. 

Definition of stroke
A stroke, sometimes called a brain attack, happens when blood flow to an area of the brain is blocked or when a blood vessel in the brain bursts. Stroke is defined as a neurological deficit attributed to an acute focal injury of the CNS (ie, brain, retina, or spinal cord) by a vascular cause. Most strokes are ischaemic due to reduced blood flow, generally resulting from arterial occlusion. A rarer type of ischaemic stroke is venous infarction due to occlusion of cerebral veins or venous sinuses. The remaining 10–40% of stroke is haemorrhagic and result from the rupture of cerebral arteries.

What happens in the brain during a stroke?
The brain controls our movements, stores our memories, and is the source of our thoughts, emotions, and language. The brain also controls many functions of the body, like breathing and digestion.

To work properly brain needs oxygen. Arteries deliver oxygen-rich blood to all parts of brain. If something happens to block the flow of blood, brain cells start to die within minutes, because they can’t get oxygen. This causes a stroke

Epidemiology and risk factor
The 2016 Global Burden of Disease data that were published in 2019 indicate that one in four people will have a stroke in their lifetime. The absolute incidence is expected to increase with an ageing population.

The most potent risk factor for stroke is high blood pressure, which applies to both ischaemic stroke and intracerebral haemorrhage. Smoking, diabetes, hyperlipidemia, and physical inactivity are also significant risks and require interventions that are regulatory and are based in the community to alter lifestyle and the environment, as well as individual treatment. Atrial fibrillation is a specifc risk factor for ischaemic stroke.

Stroke Signs and Symptoms
• Numbness, weakness in an arm, leg or the face, especially on one side
• Abnormal or slurred speech
• Difficulty with comprehension
• Loss of vision or difficulty seeing
• Loss of balance, coordination, or the ability to walk
Strokes are usually diagnosed by doing physical tests and studying images of the brain produced during a scan
A number of tests can be done to confirm the diagnosis and determine the cause of the stroke.

This may include:
A number of tests can be done to confirm the diagnosis and determine the cause of the stroke.
This may include: 
• A blood test to find out cholesterol and blood sugar level
• checking the pulse for an irregular heartbeat
• taking a blood pressure measurement

Brain imaging
Even if the physical symptoms of a stroke are obvious, brain imaging should also be done to determine:
• if the stroke has been caused by a blocked artery (ischaemic stroke) or burst blood vessel (haemorrhagic stroke)
• which part of the brain has been affected?
• how severe the stroke is?

The 2 main types of scans used to assess the brain in people who have had a suspected stroke are:
• a CT scan
• an MRI scan
• Carotid ultrasound
• A carotid ultrasound scan can help to show if there is narrowing or blockages in the neck arteries leading to brain.
• Echocardiography
• An echocardiogram makes images of heart to check for any problems that could be related to the stroke.

Stroke unit
Ideally, people who have had a stroke are admitted to a “stroke unit”, a ward or dedicated area in a hospital staffed by nurses and therapists with experience in stroke treatment. It has been shown that people admitted to a stroke unit have a higher chance of surviving than those admitted elsewhere in hospital, even if they are being cared for by doctors without experience in stroke.
Ischemic Stroke Treatment

• Ischemic stroke is treated by removing obstruction and restoring blood flow to the brain. The only U. S. Food and Drug Administration (FDA)-approved medication for ischemic stroke is tissue plasminogen activator (tPA), which must be administered within a four-hour window from the onset of symptoms. Unfortunately, only 3- 5 percent of those who suffer a stroke reach the hospital in time to be considered for this treatment.
• A small number of severe ischaemic strokes can be treated by an emergency procedure called a thrombectomy.
• This removes blood clots and helps restore blood flow to the brain.
• Thrombectomy is only effective at treating ischaemic strokes caused by a blood clot in a large artery in the brain.

Aspirin and other antiplatelets
Most people will be offered a regular dose of aspirin.  Aspirin is an antiplatelet, which reduces the chances of another stroke. Other antiplatelet medicines used, are clopidogrel and dipyridamole.

Other medicines include BP lowering agents and medicines for cholesterol.

Treating haemorrhagic strokes
As with ischaemic strokes, some people who have had a haemorrhagic stroke will also be offered medicine to lower their blood pressure and prevent further strokes.

Surgery
Occasionally, emergency surgery may be needed to remove any blood from the brain and repair any burst blood vessels. This is usually done using a surgical procedure known as a craniotomy

What is stroke rehabilitation?
Rehabilitation can include working with speech, physical, and occupational therapists.
• Physical therapy involves using exercise and other physical means (e.g., massage, heat) and may help patients regain the use of their arms and legs and prevent muscle stiffness in patients with permanent paralysis.
• Speech therapy may help patients regain the ability to speak.
• Occupational therapy may help patients regain independent function and relearn basic skills (e.g., getting dressed, preparing a meal and bathing)

Prognosis
Disability affects 75% of stroke survivors enough to decrease their ability to work. Stroke can affect people physically, mentally, emotionally, or a combination of the three. The results of stroke vary widely depending on size and location of the lesion. 

Physical effects
Some of the physical disabilities that can result from stroke include muscle weakness, numbness, pressuresores, pneumonia, incontinence, apraxia (inability to perform learned movements), difficulties carrying out daily activities, appetite loss, speech loss, vision loss and pain.  Up to 10% of people following a stroke develop seizures 


Emotional and mental effects
Emotional and mental dysfunctions correspond to areas in the brain that have been damaged. Emotional problems following a stroke can be due to direct damage to emotional centers in the brain or from frustration and difficulty adapting to new limitations. Post-stroke emotional difficulties include anxiety, panic attacks, flat affect (failure to express emotions), mania, apathy and psychosis.  

30 to 50% of stroke survivors suffer post-stroke depression, which is characterized by lethargy, irritability, sleep disturbances, lowered self-esteem, and withdrawal. Depression can reduce motivation and worsen outcome, but can be treated with social and family support, psychotherapy and, in severe cases, antidepressants. 

Emotional lability, another consequence of stroke, causes the person to switch quickly between emotional highs and lows and to express emotions inappropriately, for instance with an excess of laughing or crying with little or no provocation. 

Cognitive deficits resulting from stroke include perceptual disorders, aphasia, dementia and problems with attention and memory.   

How to prevent stroke?
1. Control high blood pressure (hypertension). 
2. Quit tobacco. Smoking raises the risk of stroke.
3. Control diabetes. 
4.  Manage a healthy weight. Being overweight contributes to other stroke risk factors such as high blood pressure, cardiovascular disease and diabetes. It may lower blood pressure and improve your cholesterol levels.
5. Eat a diet rich in fruits and vegetables. A diet containing five or more daily servings of fruits or vegetables may reduce the risk of stroke.
6. Exercise. 

]]>
Thu, 08 Sep 2022 03:02:37 +0530 Ryan
Benefits of Cherries: മലബന്ധം മുതൽ ഉറക്കമില്ലായ്മ വരെ പോകും, ചെറിപ്പഴം കഴിക്കാം http://newsmalayali.com/cherries-for-health-7-big-benefits-including-cherries-in-the-diet http://newsmalayali.com/cherries-for-health-7-big-benefits-including-cherries-in-the-diet ആരോഗ്യത്തിന് ഏറ്റവും പ്രയോജനപ്രദമായ പഴങ്ങളിൽ ഒന്നായാണ് ചെറിയെ കണക്കാക്കപ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ചെറി. തയാമിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, നിയാസിൻ, ഫോളേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചെറിയിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. 

ഉറക്കമില്ലായ്മ മാറും

ചെറികളിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഉറക്കമില്ലായ്മ എന്ന പ്രശ്‌നത്തിൽ ഇതിന്റെ ഉപയോഗം ഗുണം ചെയ്യും

ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്തുക. ഇതിൽ കുറഞ്ഞ കലോറി അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് ചെറിയിൽ 100 ​​കലോറിയിൽ താഴെ മാത്രമേ ഉള്ളൂ.

ഉയർന്ന രക്തസമ്മർദ്ദ പ്രശ്നങ്ങൾക്കും ആശ്വാസം

ചെറികളിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തിൽ നിന്ന് അമിതമായ സോഡിയം നീക്കം ചെയ്യാനും രക്തസമ്മർദ്ദത്തിന്റെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കും.

ഹൃദ്രോഗ സാധ്യത കുറയും

ചെറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കുകയും ബിപി നിയന്ത്രിക്കുകയും ചെയ്യുന്നു

മലബന്ധം മാറ്റും

മലബന്ധം അടക്കമുള്ള പ്രശ്നങ്ങൾക്കും ചെറി കഴിക്കുന്നത് ഗുണം ചെയ്യും. ചെറിയിലെ നാരുകൾ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കും

ചർമ്മത്തിന്

ചെറി കഴിക്കുന്നതും ചർമ്മത്തിന് ഗുണം ചെയ്യും. ചെറികളിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ഈർപ്പവും മൃദുവുവുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു.

മുടി വളർച്ചയ്ക്ക്

മുടികൊഴിച്ചിൽ പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ചെറി കഴിക്കുക. ഇതിന്റെ ഉപയോഗം മുടി വളർച്ചയ്ക്ക് നല്ലതാണ്. ചെറിയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ മുടിയെ ശക്തിപ്പെടുത്തുന്നു, ഇത് മുടികൊഴിച്ചിൽ പ്രശ്നം ഇല്ലാതാക്കുന്നു.

]]>
Tue, 28 Jun 2022 03:02:50 +0530 Editor
മുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ http://newsmalayali.com/hair-problems-try-these-foods-for-good-hair-healthy-hair http://newsmalayali.com/hair-problems-try-these-foods-for-good-hair-healthy-hair നിരവധി പേർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. മുടിക്ക് പുറമേ ചെയ്യുന്ന പരിഹാരമാർ​ഗങ്ങൾ ഫലം കാണുമെങ്കിലും ഭക്ഷണവും മുടിയുടെ ആരോ​ഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പോഷകസമൃദ്ധമായ ആഹാരവും മുടിയുടെ സംരക്ഷണത്തിന് പ്രധാനപ്പെട്ടതാണെന്ന് ആരോ​ഗ്യവിദ​​ഗ്ധർ വ്യക്തമാക്കുന്നു.

പച്ചച്ചീര: ഫോളേറ്റ്, അയേണ്‍, വിറ്റാമിന്‍ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് പച്ചച്ചീര. തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നവയാണ് ഈ പോഷകങ്ങളെല്ലാം. ചര്‍മം എണ്ണമയമുള്ളതാക്കി മാറ്റുന്ന സെബം എന്ന ഘടകം ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ എ സഹായിക്കുന്നു. ശരീരത്തില്‍ അയേണിന്റെ അളവ് കുറയുന്നത് മുടി കൊഴിച്ചിലുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പച്ചച്ചീര കഴിക്കുന്നതിലൂടെ അയേണിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കും.

മത്സ്യം: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ചെമ്പല്ലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു

മുട്ട: പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീന്‍ കൊണ്ടാണ് മുടി കിളിര്‍ത്തുവരുന്ന ഫോളിക്കിളുകള്‍ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്റെ അളവ് കുറയുന്നത് തലമുടി കൊഴിയുന്നതിലേക്ക് നയിക്കും. സിങ്ക്, സെലേനിയം തുടങ്ങി മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ഘടകങ്ങളും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മാങ്ങ: മാങ്ങ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമായ പഴങ്ങളിലൊന്നാണ്. മാങ്ങയില്‍ സുലഭമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ തലമുടി വരണ്ടുപോകാതെയിരിക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ മാങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ, കാത്സ്യം, ഫോളേറ്റ് എന്നിവയെല്ലാം തലമുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.

തണ്ണിമത്തന്‍: ധാരാളം ജലാംശം അടങ്ങിയ ഒരു ഫലമാണ് തണ്ണിമത്തൻ. നിര്‍ജലീകരണം തടഞ്ഞ് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് തണ്ണമത്തന്‍ സഹായിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് തണ്ണിമത്തൻ മികച്ചതാണ്.

]]>
Mon, 30 May 2022 23:30:59 +0530 Editor
തൈറോയിഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ http://newsmalayali.com/hypothyroidism-foods-to-avoid-and-foods-to-add-in-diet-if-you-have-thyroid-issues http://newsmalayali.com/hypothyroidism-foods-to-avoid-and-foods-to-add-in-diet-if-you-have-thyroid-issues അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഹോർമോൺ തൈറോയിഡ് ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. തൈറോയിഡ് പ്രവർത്തനരഹിതം ആയാലും ഈ അവസ്ഥയുണ്ടാകുന്നു. തൈറോയിഡ് പ്രശ്നം വന്നാൽ പിന്നെ ഒരാൾക്ക് മന്ദതയും ഉന്മേഷക്കുറവും അനുഭവപ്പെടുന്നു. നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ ഹൈപ്പോതൈറോയിഡിസം സാവധാനത്തിലാക്കുന്നു. ഇത്തരത്തിൽ ഹൈപ്പോതൈറോയിഡിസം ഉള്ളവർ അവരുടെ ഭക്ഷണകാര്യത്തിൽ നല്ല പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. തൈറോയിഡ് ഉള്ളവർ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ നിരവധി ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. 

തൈറോയിഡ് ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം

കൂടിയ അളവിൽ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രണം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവയ്ക്ക് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. പകരം ഇൻസുലിൻ അളവ് കൂടാത്ത കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം ഇവ തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സോയ, മില്ലറ്റ്, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കാൻ ശ്രമിക്കുക. ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് സോയയും സോയ മിൽക്കുമൊക്കെ. ഇവയിൽ ഐസോഫ്ലാവോനെസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, കേക്കുകള്‍ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഒപ്പം പ്രോസസ്ഡ് ഭക്ഷണങ്ങളും ഉപേക്ഷിക്കുക. ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും ധാതുക്കള്‍ കൂടുതലായതിനാലാണ് തൈറോയിഡ് ഉള്ളവർ ഇവ ഒഴിവാക്കാൻ നിർദേശിക്കുന്നത്. 

തൈറോയിഡ് ഉള്ളവർ കഴിക്കേണ്ട ഭക്ഷണം

ഫൈബർ അടങ്ങിയ ഭക്ഷണം ദഹനത്തെ നിയന്ത്രിക്കാനും മോശം വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സെലിനിയം അടങ്ങിയ ബ്രസീൽ നട്‌സ്, മത്തി, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഇവ ധാരാളം ടിഎസ്എച്ച് ഹോർമോണുകളും സെലിനിയവും ഉദ്പാദിപ്പിക്കാൻ സഹായിക്കുന്നു.

തൈറോയ്ഡ് പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് അയോഡിൻ. അതിനാൽ ഹൈപ്പോതൈറോയിഡിസം ഉള്ളവർ മത്സ്യം, ഉപ്പ്, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയിലൂടെ അയഡിൻ അളവ് വർധിപ്പിക്കുന്നത് ശരീരത്തിലെ ടിഎസ്എച്ച് ഉൽപാദനം വർധിപ്പിക്കും. ഗ്ലൂറ്റൻ ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ പതിവ് ഉപഭോഗം ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാനും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

]]>
Mon, 30 May 2022 23:27:28 +0530 Editor
വീഡിയോ ഗെയിമുകളുടെ സ്വാധീനം& ഇന്നത്തെ തലമുറയിൽ http://newsmalayali.com/IMPACT-OF-VIDEO-GAMES-ON-TODAY’S-GENERATION http://newsmalayali.com/IMPACT-OF-VIDEO-GAMES-ON-TODAY’S-GENERATION വീഡിയോ ഗെയിമുകൾ പെട്ടെന്നുണ്ടായതല്ല. അത്  വർഷങ്ങളോളം എടുത്ത്  ക്രമേണ വികസിച്ചു ഇന്നത്തെ രൂപത്തിലുള്ള പുതിയ സാങ്കേതികവിദ്യയിലൂന്നിയ ഗെയിമുകൾ വരെ എത്തി നില്കുന്നത് .

70കളിലും 80കളിലും ആർക്കേഡ് ഗെയിമുകൾ കടന്നുവന്നപ്പോൾ വീഡിയോ ഗെയിമുകൾ മുഖ്യധാരാ ജനപ്രീതി നേടി. ആർക്കേഡ് ഗെയിമുകളെക്കുറിച്ച് പറയുമ്പോൾ, 1970-കളുടെ അവസാനവും 1980-കളുടെ തുടക്കവും ജനപ്രീതിയിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം അനുഭവിച്ചു, ഇത് ഗുരുതരമായ വാണിജ്യ വിജയം നേടി.

പ്രത്യേകിച്ചും, ആർക്കേഡ് സിസ്റ്റങ്ങൾക്കായുള്ള സ്പേസ് ഇൻവേഡേഴ്‌സിന്റെയും പാക്-മാനിന്റെയും റിലീസ് ഗെയിമുകൾക്ക് ഒരു പുതിയ പ്രഭാതം അടയാളപ്പെടുത്തി.

വിക്കിപീഡിയ പറയുന്നതനുസരിച്ച്, കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ ലളിതമായ വീഡിയോ ഗെയിമുകൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങിയപ്പോൾ വീഡിയോ ഗെയിമുകളുടെ വികസനം ആരംഭിച്ചു, എന്നാൽ 1990 കളുടെ തുടക്കത്തിൽ സിഡി റോം ജനപ്രിയമാകാൻ തുടങ്ങിയപ്പോൾ അത് വിപ്ലവകരമായി മാറി. കമ്പ്യൂട്ടറിന്റെ മൈക്രോപ്രൊസസ്സറുകൾ ഉപയോഗിച്ച് കളിക്കാൻ കഴിയുന്ന 3D ഫോർമാറ്റിൽ ഗെയിമുകൾ വികസിപ്പിക്കാൻ തുടങ്ങി.

പിന്നെ പെൻഡ്രൈവുകൾ, മൈക്രോ എസ്ഡി, മെമ്മറി കാർഡുകൾ, വാലറ്റിൽ ഘടിപ്പിക്കാവുന്ന എല്ലാം വന്നു. മാർഗങ്ങൾ ചെറുതായതോടെ കളികൾ വലുതായി. പിസി വഴിയുള്ള ഗെയിമുകൾ, പ്ലേ സ്റ്റേഷൻ, എക്‌സ് ബോക്‌സ് പോലുള്ള കൺസോളുകൾ എന്നിവയെല്ലാം ലോകമെമ്പാടുമുള്ള ചൂടേറിയ ചർച്ചകളായിരുന്നു. പിന്നീട് സെൽ ഫോണുകളിലേക്കും പോർട്ടബിളുകളിലേക്കും ഗെയിമിംഗ് ലോകം അതിവേഗം മാറുകയായിരുന്നു. നിങ്ങളുടെ സുഹൃത്തുക്കളെ ഫോണിലൂടെ പരസ്പരം ഷൂട്ട് ചെയ്യാൻ വിളിക്കുന്നത് സാധാരണ നിലയിലാക്കിയിരിക്കുന്നു. PUBG, Call of Duty തുടങ്ങിയ ഗെയിമുകൾ അതിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ്.

ഇ പ്പോൾ, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എന്നെപ്പോലുള്ള മനുഷ്യർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സാങ്കേതികവിദ്യകൾ എന്നിവയിലേക്ക് നാം നീങ്ങുന്ന ഇന്നത്തെ ദിവസമാണ് നമുക്കുള്ളത്.

വീഡിയോ ഗെയിമുകൾ എങ്ങനെ പ്രാബല്യത്തിൽ വന്നു എന്നതിലാപ്പുറമായി ഇത് ഇന്നത്തെ തലമുറയെ വീഡിയോ ഗെയിമുകൾ എങ്ങനെ സ്വാധീനിച്ചു എന്നത്  വളരെ പ്രാധാന്യം അർഹിക്കുന്നു .

വീഡിയോ ഗെയിമുകളുടെ പോസിറ്റീവ് ഇംപാക്ടുകൾ

പോസിറ്റീവ്? പോസിറ്റീവ്സ്?? വീഡിയോ ഗെയിം കളിക്കുന്നതിൽ നിന്നോ? ഇപ്പോൾ അത് രക്ഷിതാക്കൾക്ക് ഒരു ചെക്ക് മേറ്റ് ആണ്!! 

എന്നാൽ ഞങ്ങൾ എന്തിന് ഗെയിമുകൾ കളിക്കണം, അല്ലെങ്കിൽ നെഗറ്റീവുകൾക്ക് മേൽ പോസിറ്റീവുകൾ ഭരിക്കുക എന്നിവയെക്കുറിച്ച് വാദിക്കുന്നതിനപ്പുറമായി മദ്യം, സിഗരറ്റ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, വീഡിയോ ഗെയിമിംഗ് കളിക്കാരിൽ ചില നല്ല ഫലങ്ങൾ ഉണ്ടാക്കുന്നു.

1. പ്രശ്നം പരിഹരിക്കാനുള്ള കഴിവുകളും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നു

സ്‌റ്റോറി ലൈനുകളുള്ള അല്ലെങ്കിൽ വ്യത്യസ്ത തലങ്ങളുള്ള ഗെയിമുകൾ ചില ലെവലുകൾ പൂർത്തിയാക്കാൻ കളിക്കാരെ അവരുടെ തലച്ചോറ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിന് ദിവസങ്ങളോ ആഴ്‌ചകളോ മാസങ്ങളോ എടുത്തേക്കാം, പക്ഷേ ലെവലിലൂടെ കടന്നുപോകാൻ അവർക്ക് എപ്പോഴും ഒരു ചിന്തയുണ്ടാകും. ഒരു കാൽക്കുലസ് പ്രശ്നം പരിഹരിക്കുന്നതിന് സമാനമായ, സാധ്യമായ എല്ലാ കോണുകൾക്കുമായി ഞങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു, ഒടുവിൽ ആ  ലെവൽ മറികടക്കുന്നു. ഇത് തികഞ്ഞ പ്രതിബദ്ധതയും യഥാർത്ഥ ജീവിതത്തിൽ അവർക്ക് പ്രയോജനകരമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും കാണിക്കുന്നു.

2. മോട്ടോർ ഡ്രൈവിംഗ് കഴിവുകളും കൈയും കണ്ണും തമ്മിലുള്ള ഏകോപനം

ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയപ്പോൾ, വളരെ ആവേശത്തിലാണ് തുടങ്ങിയത് . കാരണം , യാതൊരു മുൻകൂർ പ്രായോഗിക പരിചയവുമില്ലാതെ, ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയപ്പോൾ, എന്റെ സ്റ്റിയറിംഗ് ബാലൻസ് കുറ്റമറ്റതായിരുന്നു. എന്റെ അച്ഛനോ ഡ്രൈവിംഗ് സ്കൂൾ പരിശീലകനോ എന്നെ അത് പഠിപ്പിക്കേണ്ടി വന്നില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അദ്ദേഹം എന്നോട് പറഞ്ഞു, "നിങ്ങൾ കമ്പ്യൂട്ടറിൽ കളിക്കുന്ന റേസിംഗ് ഗെയിമുകളായിരിക്കാം ഇത്". ഞാൻ "വീഡിയോ ഗെയിമുകൾ എനിക്ക് പ്രയോജനകരമാണെന്ന് എന്റെ അച്ഛൻ വെറുതെ പറഞ്ഞോ?" കാർ റേസിംഗ് ഗെയിമുകൾ കളിക്കുമ്പോഴുള്ള അനുഭവം ഞാൻ ഓർമ്മിച്ചു, നല്ല സ്റ്റിയറിംഗ് ബാലൻസ് നിലനിർത്തുന്നത് അത്തരം ഗെയിമുകളിൽ എത്ര നിർണായകമാണെന്ന് ഞാൻ മനസ്സിലാക്കി, അല്ലെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ തകർന്ന് കത്തിക്കാം. അതിനാൽ, വീഡിയോ ഗെയിമുകൾ നല്ല മോട്ടോർ ഡ്രൈവിംഗ്  കഴിവുകൾ വികസിപ്പിക്കുന്നതിനും കൈകൾ തമ്മിലുള്ള ഏകോപനത്തിനും സഹായിക്കുന്നു.

3. ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കുക

ഒരു സർട്ടിഫൈഡ് സൈക്കോളജിസ്റ്റായ ഡോ. രശ്മി പ്രകാശ്, വീഡിയോ ഗെയിമുകൾ ഗെയിമർമാരെ മറ്റുള്ളവരുമായി ഒരു ടീമായി പ്രവർത്തിക്കാൻ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെക്കുറിച്ച് firstcry.com-ൽ ഒരു ലേഖനം എഴുതി. ലോകപ്രശസ്തമായ PubG ഗെയിം ആണ് ഏറ്റവും നല്ല ഉദാഹരണം. "എന്നെ പുനരുജ്ജീവിപ്പിക്കുക, എന്നെ പുനരുജ്ജീവിപ്പിക്കുക!" എന്ന നിലവിളി നിങ്ങൾക്ക് പലപ്പോഴും കേൾക്കാം. അല്ലെങ്കിൽ "ഞാൻ അമ്മോ തീർന്നു!", അല്ലെങ്കിൽ "നിങ്ങളുടെ ഇടതുവശത്ത് ഒരു സ്നൈപ്പർ ഉണ്ട്. അവനെ പുറത്താക്കുക! ” ഓ, നല്ല സമയം. വിശേഷിച്ചും ഞങ്ങളെല്ലാവരും ഞങ്ങളുടെ വീടുകളിൽ പൂട്ടിയിട്ടിരിക്കുന്നത് കണക്കിലെടുക്കുമ്പോൾ, എല്ലാവരും ചേർന്ന് ദുഷ്ടന്മാരെ കൊല്ലുന്ന ഒരു കളിസ്ഥലത്ത് നാമെല്ലാവരും ആണെന്ന് തോന്നി! നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമെങ്കിൽ ഒരു വെർച്വൽ പെയിന്റ്ബോൾ.

 

വീഡിയോ ഗെയിമുകളുടെ നെഗറ്റീവ് ഇംപാക്ടുകൾ

നമ്മുടെ കമ്പ്യൂട്ടറിലെ ശത്രുക്കളെ കൊല്ലുന്ന തിരക്കിലായിരിക്കുമ്പോൾ അമ്മയുടെ ചെരുപ്പ് അടുക്കളയിൽ നിന്ന് നമ്മുടെ മുറിയിലേക്ക് സഞ്ചരിക്കുന്നതിന്റെ കാരണങ്ങൾ. ഞങ്ങളുടെ അക്കാദമിക് പ്രകടനം തൃപ്തികരമല്ലാത്തപ്പോൾ രക്ഷിതാക്കൾക്കുള്ള ശക്തമായ പോയിന്റുകൾ.

എന്നാൽ ഗൗരവമായി, അവർ യുക്തിരഹിതരാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആവാം ആവാതിരിക്കാം. എന്നാൽ തീർച്ചയായും, വീഡിയോ ഗെയിമുകൾ ഇന്നത്തെ തലമുറയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്ങനെയെന്ന് നോക്കാം

ഡോപാമിൻ ആസക്തി

1998-ൽ നേച്ചർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത് വീഡിയോ ഗെയിമുകൾ കളിക്കുന്നത് ഫീൽ ഗുഡ് ന്യൂറോ ട്രാൻസ്മിറ്റർ ഡോപാമൈൻ പുറത്തുവിടുന്നു എന്നാണ്. വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ പുറത്തുവിടുന്ന ഡോപാമൈനിന്റെ അളവ് വിവിധ ഉത്തേജക മരുന്നുകൾ കുത്തിവച്ചതിന് ശേഷം കാണപ്പെടുന്നതിന് സമാനമാണ്, ഇത് ഞങ്ങളെ കൂടുതൽ കൂടുതൽ ആഗ്രഹിക്കും, അതിനാൽ ഗെയിമുകളോട് ക്രമാനുഗതമായ ആസക്തി വളർത്തിയെടുക്കുന്നു.
 യഥാർത്ഥ ലോകത്തിൽ നിന്ന് നമ്മൾ പലപ്പോഴും നേടാൻ ആഗ്രഹിക്കുന്ന എല്ലാ മാനസിക പ്രതിഫലങ്ങളും വീഡിയോ ഗെയിമുകൾ നൽകുന്നു. വീഡിയോ ഗെയിമുകളിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്നത് ആവേശം, സാഹസികത, സൗഹൃദങ്ങൾ, വിജയങ്ങൾ, സ്റ്റാറ്റസ് എന്നിങ്ങനെയുള്ള ജീവിതത്തിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്നതിന് സമാനമാണ്. ഞങ്ങളുടെ ലക്ഷ്യത്തിൽ ചെറിയ പ്രയത്‌നത്തിലൂടെ അത് ഞങ്ങൾക്ക് നൽകാൻ ഗെയിമുകൾ ഒരു വഴി കണ്ടെത്തി.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ

ഗെയിമർമാർക്കിടയിൽ വ്യാപകമായ ഒരു പ്രശ്നമാണ് കണ്ണിന് ബുദ്ധിമുട്ട്. ഒരു നോട്ട്ബുക്കിൽ തുറിച്ചുനോക്കാൻ കുറച്ച് പരിശ്രമം ആവശ്യമാണ്, കാരണം ദൂരം സ്ഥിരമാണ്, എവിടെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കണ്ണുകൾക്ക് അറിയാം. എന്നിരുന്നാലും, ഒരു വീഡിയോ സ്ക്രീനിൽ, ഫോക്കസ് തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു, ഇത് കണ്ണിന്റെ ക്ഷീണത്തിലേക്ക് നയിക്കുന്നു. ഗെയിമിംഗ് സെഷൻ കഴിഞ്ഞാലും കണ്ണുകൾക്ക് മറ്റ് വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണ്.

ഓസ്‌ട്രേലിയൻ കൗമാരക്കാരിൽ നടത്തിയ ഒരു പഠനത്തിൽ, ദീർഘനേരം കമ്പ്യൂട്ടറിൽ ഇരിക്കുന്നത് അവരുടെ വികസ്വരമായ ന്യൂറോ മസ്കുലോസ്‌കെലെറ്റൽ സിസ്റ്റത്തെ മാറ്റുമെന്ന് കണ്ടെത്തി. ഗെയിമർമാർക്കിടയിൽ പോസ്ചർ പ്രശ്നങ്ങൾ അവിശ്വസനീയമാംവിധം സാധാരണമാണ്. വളരെക്കാലം ഒരു സ്ഥലത്ത് സ്വയം കണ്ടെത്തുമ്പോൾ ശരീരം ഏറ്റവും കുറഞ്ഞ ഊർജ്ജം ആവശ്യപ്പെടുന്ന സ്ഥാനം നേടാൻ ശ്രമിക്കുന്നു. തൽഫലമായി, വൃത്താകൃതിയിലുള്ള തോളുകൾ, തല മുന്നോട്ട് ചായുക, വളഞ്ഞ താഴത്തെ പുറം, പിന്നിലെയും കഴുത്തിലെയും പ്രശ്നങ്ങൾ ഗെയിമർമാർക്കിടയിൽ സാധാരണമാണ്.

നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ഗെയിമിംഗ് ശീലം ഉണ്ടായിരിക്കുകയും സ്കൂളിലോ ജോലിസ്ഥലത്തോ മികച്ച പ്രകടനം നിലനിർത്തുകയും ചെയ്യാം. എന്നാൽ ഗെയിമുകൾ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന രീതി കാരണം, യഥാർത്ഥ ലോകത്ത് ബുദ്ധിമുട്ടുകൾ നേരിടാൻ ശ്രമിക്കുന്നതിനേക്കാൾ വെർച്വൽ ലോകത്ത് സ്വയം നഷ്ടപ്പെടുന്നത് വളരെ എളുപ്പമാണ്.

 

ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഉറക്ക രീതികളിൽ മാറ്റം

2012-ൽ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഗെയിമർമാർക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ്. ഒരു പരീക്ഷണത്തിൽ, രാത്രിയിൽ 150 മിനിറ്റോ അതിൽ കൂടുതലോ വീഡിയോ ഗെയിമുകൾ കളിക്കുന്നവർക്ക് ഉറങ്ങാൻ 39 മിനിറ്റ് കാലതാമസം അനുഭവപ്പെടുന്നതായി കണ്ടെത്തി.

ഉറങ്ങേണ്ട സമയത്ത് ഞങ്ങൾ ഗെയിമുകൾ കളിക്കുന്നു, ഉറങ്ങാൻ പാടില്ലാത്തപ്പോൾ ഉറങ്ങുന്നു, ഇത് ഒരു സാധാരണ ഉറക്ക ഷെഡ്യൂളിനെ കുഴപ്പത്തിലാക്കും, അത് തിരികെ പ്രവേശിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്.

രാത്രിയിൽ തെളിച്ചമുള്ള സ്ക്രീനുകൾ എക്സ്പോഷർ ചെയ്യുന്നത് ഫിസിയോളജിക്കൽ ഇഫക്റ്റുകൾ ഉണ്ട്; ഉറങ്ങാൻ സഹായിക്കുന്ന മെലറ്റോണിൻ ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് നമ്മുടെ ശരീരത്തെ തടയുന്നു.

വീഡിയോ ഗെയിമുകൾ അത് നിങ്ങളെ എങ്ങനെ ബാധിക്കണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇത് നിങ്ങളെ ഉപഭോഗം ചെയ്യാൻ അനുവദിക്കുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ നിങ്ങളുടെ നേട്ടത്തിനായി അത് ഉപയോഗിക്കാം.

വീഡിയോ ഗെയിം വ്യവസായം ഒരു നാണയം പോലെയാണ്, 2 വശങ്ങളുണ്ട്; നെഗറ്റീവും പോസിറ്റീവും. പിന്നെ എല്ലാം നമുക്ക് സ്പൂണ് ഫീഡ് ചെയ്യാനും കഴിയില്ല. മനുഷ്യരായ നമ്മുടെ കടമയാണ് ശരിയും തെറ്റും എന്താണെന്ന്. നിങ്ങൾക്ക് എന്താണ് നല്ലത്, നിങ്ങൾക്ക് എന്താണ് മോശം. നല്ലതിനെ അംഗീകരിക്കുക, ചീത്തയെക്കുറിച്ച് ജാഗ്രത പാലിക്കുക.

അതിനാൽ, ഇവിടെ എടുക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? വീഡിയോ ഗെയിമുകൾ കളിക്കാൻ തുടങ്ങണോ? അവരെ കളിക്കുന്നത് നിർത്തണോ? കരുതലോടെ മുന്നോട്ട് പോകണോ?  അത് നിങ്ങൾക്ക് വിട്ടുതരുന്നു.

അതെ ഇവിടെ വീഡിയോ ഗെയിമുകൾ ഉണ്ട്.

]]>
Fri, 08 Apr 2022 19:00:17 +0530 Editor
ഒരു ചൊറിച്ചിലിന്റെ പോറൽ & അത് ചെയ്യണോ വേണ്ടയോ! http://newsmalayali.com/scratch-an-itch-to-do-or-not-to-do http://newsmalayali.com/scratch-an-itch-to-do-or-not-to-do ന്യൂറോഡെർമറ്റൈറ്റിസ് എന്നത് കടുത്ത ചൊറിച്ചിലുമായി ബന്ധപ്പെട്ട ഒരു ചർമ്മരോഗമാണ്, ഇത് ശരീരത്തിൽ എവിടെയും സംഭവിക്കാം. ചർമ്മത്തിൽ ശക്തമായി ഉരച്ചാൽ മതി, ആഘാതം ഏൽക്കാനും വീക്കവും കൂടുതൽ ചൊറിച്ചിലും ഉണ്ടാകാനും. ഈ ചൊറിച്ചിലിനു  ശേഷമുള്ള വേദന അസഹനീയമാണ്. വീക്കവും വേദനയും കുറയ്ക്കാൻ മരുന്നുകൾ ആവശ്യമായി വരും. ചൊറിച്ചിൽ ശമിപ്പിക്കാൻ വളരെ പ്രലോഭിപ്പിക്കുന്നതാണെങ്കിലും, പോറലും ഉരസലും ഒഴിവാക്കുന്നത് രോഗശമനത്തിന് അത്യന്താപേക്ഷിതമാണ്. ചൊറിച്ചിൽ കുറയ്ക്കാൻ ക്രീമുകളും ലോഷനുകളും കഴിക്കാനുള്ള  മരുന്നുകളും ചികിത്സയെ കൂടുതൽ സഹായിക്കും.

അലർജി, ഫംഗസ് അണുബാധ എന്നിവയും ചൊറിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യത്തേത് സാധാരണയായി ശരീരത്തിലുടനീളം അലർജി പ്രകടനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈർപ്പമുള്ള കാലാവസ്ഥയിലോ നീന്തൽക്കാരിലോ രണ്ടാമത്തേത് കൂടുതൽ സാധാരണമാണ്. കുളിക്കുമ്പോൾ ചെവി കനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്ന ശീലം ചിലർക്കുണ്ട്. ചെവി കനാൽ വളഞ്ഞതിനാൽ ഈ വെള്ളം ഒഴുകുന്നത് തടയുന്നു. ചെവിയിലെ ഈർപ്പം ഫംഗസുകളുടെയും ബാക്ടീരിയകളുടെയും വളർച്ചയെ അനുകൂലിക്കുന്നു. ഒരു തൂവാല കൊണ്ട് ഉണങ്ങാനുള്ള ശ്രമങ്ങൾ ആഘാതം ഉണ്ടാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. ചെവികൾ വൃത്തിയായി സൂക്ഷിക്കാൻ പ്രകൃതിക്ക് അതിന്റേതായ സംവിധാനമുണ്ട്. ചെവി കനാലുകൾ കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഫംഗസ് അണുബാധകൾ ഉചിതമായ ആന്റിഫംഗലുകൾ ഉപയോഗിച്ച് ഡോക്ടർ ഉചിതമായി ചികിത്സിക്കണം.
 
നമുക്ക്  ചുറ്റുമുള്ള ധാരാളം ആളുകൾ ചെവി ചൊറിയുന്ന ശീലത്തിൽ ഏർപ്പെടുന്നു. ചെവി കനാലിന്റെ തൊലിയിലെ ഞരമ്പുകളുടെ ഉത്തേജനം മൂലം ഒരു താൽക്കാലിക സുഖകരമായ സംവേദനം ഉണ്ട്. ചെവി ചൊറിച്ചിൽ ചില ആളുകൾക്ക് ശീലമാക്കുന്നതും മിക്കവാറും ആസക്തിയുള്ളതുമാണ്. ഈ ചർമ്മം വളരെ അതിലോലമായതും പോറലുകളാൽ എളുപ്പത്തിൽ പരിക്കേൽപ്പിക്കുന്നതുമാണ്. സംരക്ഷിത ചർമ്മത്തിന് പരിക്കേൽക്കുന്നത് അണുബാധയിലേക്ക് അനുവദിക്കുന്നു, ഇത് ചൊറിച്ചിൽ കൂടുതൽ വഷളാക്കുന്നു. ഇത്  മനസ്സിലാക്കുന്നത്  ആ ശീലം മാറ്റാൻ  സഹായിക്കും. ചൊറിച്ചിൽ അസഹനീയമാണെങ്കിൽ, പ്രലോഭനത്തിന് വഴങ്ങാതെ, ഒരു ഒട്ടോറിനോളജിസ്റ്റിന്റെ ( otorhinologist)  സഹായം തേടുന്നത് നല്ലതാണ്. 

വേദനയോ അസ്വസ്ഥതയോ കുറയ്ക്കുന്നതിന് ഉചിതമായ Soothing  ഏജന്റുകൾ താൽക്കാലികമായി സഹായിക്കുന്നു, പക്ഷേ ശീലം ശരിയാക്കിയില്ലെങ്കിൽ പ്രശ്നം ആവർത്തിക്കുന്നു. "ഒരു ചൊറിച്ചിലിനു  ഒരു ചൊറിച്ചിൽ"  ഒരു പരിഹാരമല്ല. ഈ സ്വയം അച്ചടക്കമില്ലായ്മയാൽ മികച്ച ഡോക്ടർ പോലും നിസ്സഹായനാകുന്നു.
 
 വാണിജ്യപരമായി ലഭ്യമായ കോട്ടൺ സ്വാബ് സ്റ്റിക്കുകൾ   ഇയർബഡ്സ് അല്ലെങ്കിൽ ക്യു ടിപ്പുകൾ എന്ന് വിളിക്കുന്നത് ഒരു തെറ്റായ നാമമാണ്. ഇവ ചെവിയിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമല്ല, കാരണം അവ സാധാരണയായി തടിയുള്ളതും അവശിഷ്ടങ്ങൾ ചെവി കനാലിലേക്ക് ആഴത്തിൽ തള്ളുന്ന പ്രവണതയുമാണ്. കുട്ടികൾ സാധാരണയായി മുതിർന്നവരെ പകർത്താൻ പ്രവണത കാണിക്കുന്നു, വീട്ടിൽ ഇയർബഡുകളുടെ എളുപ്പത്തിലുള്ള ലഭ്യത അവരിലും ഈ ശീലം പ്രോത്സാഹിപ്പിക്കുന്നു. 

ഒരു ഡോക്‌ടർ ഒരു രോഗിയുടെ ചെവി വൃത്തിയാക്കാൻ ഒരു സ്വാബ്‌സ്റ്റിക്ക് ഉപയോഗിക്കുന്നത് എങ്ങനെ ശരിയാണെന്ന് പല രോഗികളും ആശ്ചര്യപ്പെടുന്നു, അതേ സമയം അത് അവർക്ക് നിരോധിച്ചിരുന്നു. ഇ.എൻ.ടി. ഡോക്ടർമാർ സുരക്ഷിതമായി അങ്ങനെ ചെയ്യാൻ പരിശീലിപ്പിക്കപ്പെടുന്നു, കൂടാതെ ചെവിയിലെ ഘടനകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശരീരഘടനയെക്കുറിച്ചുള്ള അറിവും അവർ സജ്ജരാണ്. മാത്രവുമല്ല, ഡോക്ടർ ഉപയോഗിക്കുന്ന സ്വാബ്‌സ്റ്റിക്ക്  ഈ ആവശ്യത്തിനായി ഇഷ്‌ടാനുസൃതമായി നിർമ്മിച്ചതും മെലിഞ്ഞതും വഴക്കമുള്ളതുമാണ്. ഒരു മൈക്രോസ്കോപ്പ് പോലെ ദൃശ്യപരതയെ സഹായിക്കുന്നതിന് നല്ല വെളിച്ചവും മാഗ്നിഫിക്കേഷനും ഒട്ടോറിനോളജിസ്റ്റിനെ പിന്തുണയ്ക്കുന്നു. തീർച്ചയായും, ഇത് സ്വയം വൃത്തിയാക്കുന്നതിന് തുല്യമല്ല!

ചെവിയിൽ ചൊറിച്ചിലിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഒരിക്കലും അവസാനിക്കാത്ത പട്ടികയിൽ വിരലുകൾ, പിന്നുകൾ, തൂവലുകൾ, തീപ്പെട്ടി, ഇയർപിക്ക് മുതലായവ ഉൾപ്പെടുന്നു. ചെവി കനാൽ വൃത്തിയാക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു ചെറിയ സ്പൂൺ ആകൃതിയിലുള്ള ലോഹ ഉപകരണമാണ് ഇയർപിക്ക്. എന്നിരുന്നാലും, ഇത് അന്തർലീനമായി അപകടകരമായ ഒരു ഉപകരണമാണ്, ഇത് ഒരിക്കലും ചെവി കനാലിൽ ഉപയോഗിക്കരുത്. 

ഒരു വ്യക്തി  തന്റെ താക്കോൽ ചെയിനിൽ ഒരു മെറ്റാലിക് ഇയർ പിക്ക് ഘടിപ്പിച്ചിരുന്നു, ഇഷ്ടം പോലെ ചെവി ചൊറിയാൻ. പല അവസരങ്ങളിലും അസഹനീയമായ ചെവി വേദന അനുഭവിച്ചെങ്കിലും തന്റെ ശീലം മാറ്റാൻ അയാൾക്ക് കഴിഞ്ഞില്ല. ഒടുവിൽ, അദ്ദേഹത്തിന്റെ ചെവി കനാലിന് കേടുപാടുകൾ വളരെ ഗുരുതരമായതിനാൽ അത് ഒരു സിടി സ്കാനിൽ തെളിയിക്കാൻ കഴിഞ്ഞു. അപ്പോൾ മാത്രമാണ് അദേഹം  തന്റെ ശീലം മാറ്റാൻ തീരുമാനിച്ചത്, തീർച്ചയായും, തന്റെ  കീചെയിനി ലുള്ള ഇയർ പിക്ക്  !

മൂക്കിലെ ചൊറിച്ചിൽ,വൃത്തിയാക്കൽ , ഇത് ലോകത്തിലെ എല്ലാ ആളുകൾക്കും ഉള്ള ഒരു ശീലമാണ് . കുട്ടികൾ സാധാരണയായി അത് സത്യസന്ധമായി സമ്മതിക്കുകയും പിന്നീട് ഈ ശീലം തകർക്കാൻ എളുപ്പത്തിൽ പരിശീലിപ്പിക്കുകയും ചെയ്യും. പ്രായപൂർത്തിയായവർ പലപ്പോഴും അത് നിഷേധിക്കുന്നു, അവരെ സംബന്ധിച്ചിടത്തോളം, പ്രശ്നം അംഗീകരിക്കുന്നത് ചികിത്സിക്കാനുള്ള പാതിവഴിയാണ്. നാസാരന്ധ്രങ്ങൾ സൌമ്യമായി ശുദ്ധീകരിക്കുന്നതിൽ അവർ മുഴുകുക മാത്രമായിരുന്നു എന്നതാണ് പൊതുവായ ന്യായീകരണം! സത്യം പറഞ്ഞാൽ, മൂക്ക് വൃത്തിയാക്കേണ്ട ആവശ്യമില്ല. 

മൂക്കിലെ പുറംതോട് സാധാരണയായി വൃത്തിയാക്കൽ മൂലമുണ്ടാകുന്ന അതിലോലമായ ചർമ്മത്തിന് പരിക്കിന്റെ ഫലമാണ്. ചുണങ്ങു രൂപപ്പെടുന്നതിലൂടെ മുറിവുകൾ സുഖപ്പെടുത്തുകയും ഈ ചുണങ്ങു നീക്കം ചെയ്യുകയും മുറിവ് പുതുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. 

മൂക്കിൽ നിന്ന് രക്തസ്രാവത്തിനുള്ള ഏറ്റവും സാധാരണ കാരണം മൂക്കിലെ ഈ ദുഷിച്ച ചക്രമാണ് . ഒരാഴ്ചയോ അതിൽ കൂടുതലോ ഒറ്റയ്ക്കാണെങ്കിൽ, രോഗശാന്തിയോടെ പുറംതോട് വീഴുന്നു. പുറംതോട് സ്ഥിരവും അസ്വസ്ഥത ഉളവാക്കുന്നതുമാണെങ്കിൽ, വൈദ്യസഹായം തേടണം. മൂക്ക് വൃത്തിക്കാൻ എടുക്കുന്നതിന്റെ മറ്റൊരു പോരായ്മ രോഗബാധിതമായ കൈകളിലെ സൂക്ഷ്മാണുക്കൾ അണുബാധയ്ക്കുള്ള സാധ്യതയാണ്. ഈ അണുബാധകൾ രക്തസ്രാവത്തിനും കാരണമാകാം.

ചൊറിച്ചിൽ ശീലം ഒഴിവാക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച്, ഈ കോവിഡ് സമയങ്ങളിൽ.

Read in English : http://newsmalayali.com/en/to-scratch-an-itch-to-do-or-not-to-do

Malayalam transalation of article  Published in Newsletter of Ernakuam ICAI  

Author : Dr. Reena is currently the Head of the Department of ENT at Lisie Hospital Ernakulam. She was born and brought up in the Steel City of Rourkela and is an alumnus of  VIMSAR Medical College Odisha. She had a short stint as HoD of ENT at LF Hospital Angamaly before joining Lisie Hospital a quarter century back. 

]]>
Mon, 17 Jan 2022 11:14:52 +0530 Editor
ആരോഗ്യമുള്ള ഹൃദയത്തിന് വേണ്ടിയുള്ള വ്യായാമം http://newsmalayali.com/exercising-for-a-healthy-heart-731 http://newsmalayali.com/exercising-for-a-healthy-heart-731 ആരോഗ്യമുള്ള ഹൃദയങ്ങൾക്കും അതുപോലെ രോഗബാധിതമായ ഹൃദയങ്ങൾക്കും വ്യായാമങ്ങൾ നല്ലതാണ്. നിങ്ങൾക്ക് ചെറിയ അളവിൽ മാത്രമേ വ്യായാമം ചെയ്യാൻ കഴിയൂ എങ്കിൽ പോലും, ഒരു വ്യായാമവും ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഒരു വ്യായാമ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക. നിങ്ങളുടെ ഹൃദയത്തിന് എത്രത്തോളം പ്രവർത്തനം സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വിലയിരുത്തുന്നതിന് നിങ്ങളുടെ ഡോക്ടർ ഒരു ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) കൂടാതെ ഒരു വ്യായാമ സമ്മർദ്ദ പരിശോധനയും നടത്തിയേക്കാം. നിങ്ങൾ വ്യായാമം ചെയ്യാൻ തുടങ്ങിയ ശേഷം, നിങ്ങൾക്ക് ആൻജീന ലക്ഷണങ്ങൾ (നെഞ്ച് വേദന അല്ലെങ്കിൽ സമ്മർദ്ദം പോലുള്ളവ) അനുഭവപ്പെടുകയാണെങ്കിൽ, തളർച്ചയോ തലകറക്കമോ അനുഭവപ്പെടുകയോ അല്ലെങ്കിൽ ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ നിങ്ങളുടെ പ്രവർത്തനം നിർത്തുക. നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ ജോഗിംഗ് പോലുള്ള ഒരു വ്യായാമ പരിപാടി ആരംഭിക്കുക. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും മിതമായ പ്രവർത്തനം നടത്താൻ ശ്രമിക്കുക. ആഴ്ചയിൽ കുറഞ്ഞത് 2½ മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക എന്ന ലക്ഷ്യം നേടുക. ഹൃദയാഘാത സാധ്യത കുറയ്ക്കാൻ വ്യായാമം സഹായിക്കും. ഒരു സമ്പൂർണ്ണ വ്യായാമ പരിപാടിയിൽ എയ്റോബിക് വ്യായാമം, ശക്തി പരിശീലനം, വലിച്ചുനീട്ടൽ എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങൾ സജ്ജമാക്കുക. നിങ്ങൾ വളരെയധികം പ്രതീക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ നിരുത്സാഹപ്പെടാനും വ്യായാമം നിർത്താനും സാധ്യതയുണ്ട്.

ഒരു വ്യായാമ പരിപാടിയിൽ  എങ്ങനെ തുടങ്ങാം?

ഏതെങ്കിലും വ്യായാമ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ശാരീരിക പരിശോധന നടത്തുക. നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകൾ അളക്കാൻ നിങ്ങളുടെ ഡോക്ടർ ഒരു ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) ചെയ്തേക്കാം, കൂടാതെ നിങ്ങളുടെ ഹൃദയത്തിന് ഏത് തലത്തിലുള്ള പ്രവർത്തനമാണ് കൈകാര്യം ചെയ്യാൻ കഴിയുക എന്ന് വിലയിരുത്താൻ അവൻ അല്ലെങ്കിൽ അവൾ ഒരു വ്യായാമ സമ്മർദ്ദ പരിശോധന നടത്താം. നിങ്ങളുടെ അപ്പോയിന്റ്മെന്റിന് മുമ്പ്, നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യേണ്ട ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക.

നിങ്ങളുടെ ഡോക്ടറുമായി ചേർന്ന് ഒരു വ്യായാമ പദ്ധതി തയ്യാറാക്കുക. ഒരു വ്യായാമ പരിപാടി സാധാരണയായി സ്ട്രെച്ചിങ് , നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ (എയറോബിക് വ്യായാമം), ശക്തി പരിശീലനം (കുറഞ്ഞ ഭാരം ഉയർത്തൽ) എന്നിവ ഉൾക്കൊള്ളുന്നു. ഒരു ഹെൽത്ത് ക്ലബ്, വാക്കിംഗ് ഗ്രൂപ്പ്, റണ്ണിംഗ് ക്ലബ്ബുകൾ എന്നിവയിൽ ചേരുക. വ്യായാമത്തിന്റെ ശരിയായ തീവ്രത എങ്ങനെ കണ്ടെത്താമെന്ന് മനസിലാക്കുക. നിങ്ങളുടെ എയറോബിക് ശക്തി മെച്ചപ്പെടുത്തുന്നതിന്, നിങ്ങൾ കഠിനവും അസുഖകരവുമായ വ്യായാമത്തിന് സ്വയം സമർപ്പിക്കേണ്ടതില്ല. വാസ്തവത്തിൽ, "സംഭാഷണ വ്യായാമം" എന്ന് വിളിക്കപ്പെടുന്ന ഒരു വ്യായാമത്തിന്റെ തീവ്രത (വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് സുഖമായി ഒരു സംഭാഷണം നടത്താം) വളരെ പ്രയോജനപ്രദമായിരിക്കും.

പതുക്കെ തുടങ്ങുക. കാലക്രമേണ, കൂടുതൽ ചെയ്യാനുള്ള നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കും. നിങ്ങളുടെ ദൈനംദിന വ്യായാമത്തിന്റെ ഒരു റെക്കോർഡ് സൂക്ഷിക്കുക. നിങ്ങൾ വളരെ ക്ഷീണിതനാണെങ്കിൽ അല്ലെങ്കിൽ സുഖമില്ലെങ്കിൽ, ഇടയ്ക്കിടെ ഒരു ദിവസം ഒഴിവാക്കുകയോ വ്യായാമം കുറയ്ക്കുകയോ ചെയ്യുന്നത് ശരിയാണ്.

 

വ്യായാമത്തിന്റെ തീവ്രത എങ്ങനെ അളക്കാം?

വ്യായാമത്തിന്റെ തീവ്രത പല തരത്തിൽ അളക്കാൻ കഴിയും, ഉദാഹരണത്തിന് നിങ്ങളുടെ:
മനസ്സിലാക്കിയ പ്രയത്നത്തിന്റെ നിരക്ക് (RPE),  ഹൃദയമിടിപ്പ് (HR).

  • നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ ശരിയായ വ്യായാമ നിരക്ക് അല്ലെങ്കിൽ നിങ്ങളുടെ പൾസ് (ടാർഗെറ്റ് ഹൃദയമിടിപ്പ്) എത്ര വേഗത്തിലായിരിക്കണമെന്ന് ഡോക്ടർക്ക് നിങ്ങളോട് പറയാൻ കഴിയും.
  • നിങ്ങൾ വേണ്ടത്ര വ്യായാമം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള എളുപ്പവഴി, എന്നാൽ അമിതമായി അല്ല, നിങ്ങൾ ശ്വസിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ശ്രദ്ധിക്കുക:
  • നിങ്ങൾക്ക് ഒരേ സമയം സംസാരിക്കാനും വ്യായാമം ചെയ്യാനും കഴിയുന്നില്ലെങ്കിൽ, നിങ്ങൾ വളരെ കഠിനമായി വ്യായാമം ചെയ്യുന്നു.
  • വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ നന്നായി ചെയ്യുന്നു.
  • നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് പാടാൻ കഴിയുമെങ്കിൽ, നിങ്ങൾ വേണ്ടത്ര വ്യായാമം ചെയ്യുന്നില്ലായിരിക്കാം.

ടാർഗെറ്റ് ഹൃദയമിടിപ്പ് എന്താണ്?

ഒരു ടാർഗെറ്റ് ഹൃദയമിടിപ്പ് നിങ്ങൾ എത്ര കഠിനമായി വ്യായാമം ചെയ്യണമെന്ന് നിങ്ങളെ നയിക്കും, അതിനാൽ നിങ്ങളുടെ വ്യായാമത്തിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും എയറോബിക് പ്രയോജനം ലഭിക്കും. സാധാരണ ലക്ഷ്യമിടുന്ന ഹൃദയമിടിപ്പ് പ്രായം പ്രവചിച്ച പരമാവധി ഹൃദയമിടിപ്പിന്റെ (APMHR) 80- 85% ആണ്. 220 - വയസ്സ് എന്ന ഫോർമുല ഉപയോഗിച്ചാണ് APMHR കണക്കാക്കുന്നത്.

നിങ്ങളുടെ ടാർഗെറ്റ് നിരക്ക് ഹൃദ്രോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ബീറ്റാ-ബ്ലോക്കറുകൾ, കാൽസ്യം ചാനൽ ബ്ലോക്കറുകൾ അല്ലെങ്കിൽ ഡിഗോക്സിൻ പോലുള്ള നിങ്ങളുടെ ഹൃദയമിടിപ്പിനെ ബാധിക്കുന്ന മരുന്ന് നിങ്ങൾ കഴിക്കുകയാണെങ്കിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. നിങ്ങളുടെ വ്യായാമത്തിൽ നിന്ന് ഏറ്റവും എയറോബിക് പ്രയോജനം നേടുന്നതിന് എത്രത്തോളം വ്യായാമം ചെയ്യണമെന്ന് അറിയാൻ നിങ്ങളുടെ ടാർഗെറ്റ് ഹൃദയമിടിപ്പ് ഉപയോഗിക്കാം. നിങ്ങളുടെ എയ്‌റോബിക് ഫിറ്റ്‌നസ് ലെവലിൽ തുടരുന്നതിനോ ഉയർത്തുന്നതിനോ നിങ്ങളുടെ ടാർഗെറ്റ് ഹൃദയമിടിപ്പിനുള്ളിൽ വ്യായാമം ചെയ്യാം. നിങ്ങളുടെ ഫിറ്റ്നസ് ലെവൽ ഉയർത്താൻ, വ്യായാമം ചെയ്യുമ്പോൾ കൂടുതൽ കഠിനാധ്വാനം ചെയ്യാം, നിങ്ങളുടെ ഹൃദയമിടിപ്പ് നിങ്ങളുടെ ടാർഗെറ്റ് ഹൃദയമിടിപ്പ് ശ്രേണിയുടെ മുകൾ ഭാഗത്തേക്ക് ഉയർത്തുക. നിങ്ങൾ പതിവായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ ടാർഗെറ്റ് ഹൃദയമിടിപ്പ് ശ്രേണിയുടെ താഴ്ന്ന അറ്റത്ത് ആരംഭിച്ച് ക്രമേണ കഠിനമായി വ്യായാമം ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.

ടാർഗെറ്റ് ഹൃദയമിടിപ്പ് ഒരു വഴികാട്ടി മാത്രമാണ്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്, അതിനാൽ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു, എത്രമാത്രം ശ്വസിക്കുന്നു, നിങ്ങളുടെ ഹൃദയമിടിപ്പ് എത്ര വേഗത്തിലാണ്, നിങ്ങളുടെ പേശികളിലെ അദ്ധ്വാനം എത്രത്തോളം അനുഭവപ്പെടുന്നു എന്നതിൽ ശ്രദ്ധിക്കുക.

 

ഞാൻ എത്ര തവണ വ്യായാമം ചെയ്യണം?

നിങ്ങൾ എത്ര തവണ വ്യായാമം ചെയ്യണം എന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനും മറ്റ് ഗ്രൂപ്പുകളും ആഴ്ചയിൽ രണ്ടര മണിക്കൂറെങ്കിലും മിതമായ പ്രവർത്തനം നിർദ്ദേശിക്കുന്നു. ഇത് ചെയ്യാനുള്ള ഒരു മാർഗം ദിവസത്തിൽ 30 മിനിറ്റ്, ആഴ്ചയിൽ 5 ദിവസമെങ്കിലും സജീവമായിരിക്കുക എന്നതാണ്. നിങ്ങളുടെ ദിവസവും ആഴ്ചയും മുഴുവൻ 10 മിനിറ്റോ അതിൽ കൂടുതലോ ബ്ലോക്കുകളിൽ സജീവമാകുന്നത് നല്ലതാണ്. നിങ്ങളുടെ സമയ ലഭ്യത, വ്യായാമത്തിന്റെ തീവ്രത, ഓരോ സെഷന്റെയും ദൈർഘ്യം, തീർച്ചയായും നിങ്ങളുടെ മൊത്തത്തിലുള്ള ലക്ഷ്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും നിങ്ങൾക്ക് ഏറ്റവും മികച്ച ദിവസങ്ങൾ. നിങ്ങൾ കുറഞ്ഞ തീവ്രത തലത്തിൽ വ്യായാമം ചെയ്യുകയാണെങ്കിൽ, നിങ്ങൾ കൂടുതൽ തവണ വ്യായാമം ചെയ്യാൻ ആഗ്രഹിച്ചേക്കാം. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കർശനമായ വ്യായാമ രീതികൾ ആവശ്യമായി വന്നേക്കാം.

വ്യായാമത്തിന്റെ ദൈർഘ്യത്തെക്കുറിച്ച്?

ഓരോ വ്യായാമ സെഷനും എത്രത്തോളം നീണ്ടുനിൽക്കും എന്നത് വ്യായാമത്തിന്റെ തീവ്രതയെയും നിങ്ങളുടെ ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. തീർച്ചയായും, നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രത കൂടുന്തോറും ക്ഷീണം കാരണം നിങ്ങളുടെ വ്യായാമ ദൈർഘ്യം കുറവായിരിക്കാം. നിങ്ങളുടെ എയറോബിക് ശക്തി വർദ്ധിക്കുന്നതിനനുസരിച്ച് വ്യായാമത്തിന്റെ ദൈർഘ്യം ക്രമേണ വർദ്ധിപ്പിക്കണം. ഒരു സമയം കുറഞ്ഞത് 10 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക.

നിങ്ങൾ സജീവമാകുന്നതിന് മുമ്പും സമയത്തും ശേഷവും ധാരാളം വെള്ളം കുടിക്കുക. ചൂടുള്ള സമയത്തും നിങ്ങൾ തീവ്രമായ വ്യായാമം ചെയ്യുമ്പോഴും ഇത് വളരെ പ്രധാനമാണ്.

ഏത് തരത്തിലുള്ള വ്യായാമമാണ് നല്ലത്?

നിങ്ങൾ ലാർജ് മസ്സിൽ  ഗ്രൂപ്പ്  വ്യായാമം ചെയ്യുന്നിടത്തോളം, നിങ്ങൾ ആസ്വദിക്കുന്ന ഒരു പ്രവർത്തനം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, പൂന്തോട്ടപരിപാലനവും നൃത്തവും എയറോബിക് വ്യായാമത്തിന്റെ മികച്ച രൂപങ്ങളാണ്. നിങ്ങളുടെ എയറോബിക് വ്യായാമ രീതി ആസ്വദിക്കുന്നത് നിങ്ങളുടെ പ്രോഗ്രാമിൽ ഉറച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും, അത് നിങ്ങളെ വിജയിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ എയ്‌റോബിക് ലക്ഷ്യങ്ങൾ കൈവരിക്കുക, ശരീരഭാരം കുറയ്ക്കുക, നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുക, അല്ലെങ്കിൽ ഒരു പോസിറ്റീവ് വീക്ഷണം വികസിപ്പിക്കുക എന്നിവ വ്യായാമത്തിന്റെ നിങ്ങളുടെ ആസ്വാദനം വർദ്ധിപ്പിക്കും.

നിങ്ങളുടെ എയറോബിക് വ്യായാമ പരിപാടിയുടെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് ശക്തി പരിശീലനം, കാരണം ഇത് നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്തുകയും ടോൺ ചെയ്യുകയും നിങ്ങളുടെ ജോലി ചെയ്യുന്ന പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജോലിയിലെ ദൈനംദിന പ്രവർത്തനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഭാരം ചലിപ്പിക്കുകയോ ഉയർത്തുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പേശീബലവും സഹിഷ്ണുതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് നിങ്ങളുടെ പേശികളിൽ കുറഞ്ഞ സമ്മർദ്ദത്തോടെ ഈ പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നത് നിങ്ങളുടെ മെറ്റബോളിസവും ഊർജ്ജ നിലയും വർദ്ധിപ്പിക്കും.

നിങ്ങളുടെ ശക്തി പരിശീലന സമയത്ത് നിങ്ങളെ സുരക്ഷിതരാക്കുന്നതിന് ഒരു പങ്കാളിയുമായി പ്രവർത്തിക്കുന്നത് ശുപാർശ ചെയ്യുന്നു. ഓരോ വ്യായാമത്തിനും അനുയോജ്യമായ ഭാരം നിങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഒരു പങ്കാളിക്ക് ഉറപ്പാക്കാനും നിങ്ങളുടെ രൂപവും സാങ്കേതികതയും പരിശോധിക്കാനും കഴിയും.

എന്താണ് പ്രതിരോധം?

ശക്തി പരിശീലനത്തിൽ, നിങ്ങളുടെ പേശികളെ പ്രവർത്തിക്കാൻ നിങ്ങൾ വലിക്കുന്ന ശക്തിയാണ് പ്രതിരോധം. ഒരു സാധാരണ തരം പ്രതിരോധം ഭാരം ആണ്. നിങ്ങളുടെ ജിമ്മിലോ ഫിറ്റ്‌നസ് സെന്ററിലോ, നിങ്ങൾക്ക് ഉപയോഗിക്കാനായി പല തരത്തിലുള്ള ഡംബെല്ലുകളും വെയ്റ്റ് മെഷീനുകളും ഉണ്ടായിരിക്കാം. എന്നാൽ പേശികളുടെ ശക്തിയും സഹിഷ്ണുതയും വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിരോധം ഭാരം, ഭാരം യന്ത്രങ്ങൾ എന്നിവ കൂടാതെ മറ്റ് കാര്യങ്ങളിൽ നിന്ന് വരാം.

നിങ്ങളുടെ സ്വന്തം ശരീരഭാരം, ഇലാസ്റ്റിക് ബാൻഡുകൾ, മതിൽ പുള്ളികൾ എന്നിവയ്ക്ക് ഫലപ്രദവും പുരോഗമനപരവുമായ ശക്തി പരിശീലനം നൽകാൻ കഴിയും. ആവശ്യമായ ചലന പരിധിയിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്ന ഒരു ഭാരം ഉപയോഗിച്ച് ആരംഭിക്കുക. ഏതാനും ആഴ്‌ചകളായി നിങ്ങൾ ഉപയോഗിക്കുന്ന വ്യായാമങ്ങളും ഭാരവും സുഖകരമായി ചെയ്യാൻ കഴിയുമ്പോൾ, പ്രതിരോധം [ക്രമേണ, അല്ലെങ്കിൽ 5 lb (2.5 kg) മുതൽ 10 lb (4.5 kg) വരെ വർദ്ധിപ്പിക്കുക. നിങ്ങൾക്ക് പ്രതിരോധം നിയന്ത്രിക്കാൻ കഴിയില്ലെന്ന് തോന്നുന്നുവെങ്കിൽ, പ്രതിരോധം കുറയ്ക്കുക അല്ലെങ്കിൽ ഭാരം കുറയ്ക്കുക. തലകറക്കം, അസാധാരണമായ ശ്വാസതടസ്സം, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ആയാസം ഒഴിവാക്കുക, വ്യായാമം നിർത്തുക.

സ്ട്രെച്ചിങ് എക്സർസൈസ്  തുടങ്ങുന്നതിനുമുമ്പ്, കുറച്ച് മിനിറ്റ് നടക്കുകയോ മറ്റ് മൃദുവായ ചലനങ്ങൾ നടത്തുകയോ ചെയ്തുകൊണ്ട് നിങ്ങളുടെ പേശികളെ ചൂടാക്കുക. പേശി തണുത്തതും കുറച്ച് സമയത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ പേശി അല്ലെങ്കിൽ ടെൻഡോണിന് പരിക്കേൽക്കാം. നിങ്ങൾ എല്ലായ്പ്പോഴും സാവധാനത്തിലും നിയന്ത്രിതമായും നീട്ടണം. ഓരോ സ്ട്രെച്ചിംഗ് വ്യായാമവും 3 മുതൽ 5 തവണ വരെ ആവർത്തിക്കുകയും ഓരോ തവണയും 10 മുതൽ 30 സെക്കൻഡ് വരെ പിടിക്കുകയും വേണം. ഓരോ ആവർത്തിച്ചുള്ള വ്യായാമത്തിലും നിങ്ങളുടെ ചലന പരിധി ക്രമേണ വർദ്ധിപ്പിക്കാൻ ശ്രമിക്കണം. പിരിമുറുക്കം അനുഭവപ്പെടുന്നത് സാധാരണമാണ്, എന്നാൽ വേദനാജനകമായ ഒരു സ്ട്രെച്ച് പിടിക്കരുത്.

 

സ്ട്രെച്ചിംഗ് വ്യായാമങ്ങൾക്കുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ

  • വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ചിങ് ചെയുക .
  • ഓരോ സ്ട്രെച്ചിനും 10 മുതൽ 30 സെക്കൻഡ് വരെ നേരിയ അസ്വാസ്ഥ്യമുള്ള ഒരു സ്ഥാനത്തേക്ക് നീട്ടുക. ഓരോ സ്ട്രെച്ചും 3 മുതൽ 5 തവണ വരെ പരീക്ഷിക്കുക.
  • നിങ്ങളുടെ താഴത്തെ പുറകും കാലുകളും നീട്ടുന്നത് ഉറപ്പാക്കുക.

എന്റെ ദിനചര്യയിൽ എനിക്ക് എങ്ങനെ വ്യായാമം ഉൾപ്പെടുത്താം?

ഒരു ചെറിയ വ്യായാമം പോലും ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണെന്ന് ഓർമ്മിക്കുക. നിങ്ങളുടെ ദിനചര്യയിൽ വ്യായാമം ചെയ്യുന്നതിനുള്ള ചില നുറുങ്ങുകൾ ഇതാ:

  • 15 മിനിറ്റ് നേരത്തെ എഴുന്നേറ്റ് നീട്ടുക.
  • ജോഗിങ്  ചെയ്യുക.
  • ഉച്ചഭക്ഷണ സമയത്തോ അത്താഴത്തിന് ശേഷമോ നടക്കുക. 
  • എലിവേറ്ററിന് പകരം പടികൾ ഉപയോഗിക്കുക.
  • വിളിക്കുന്നതിനോ ഇമെയിൽ ചെയ്യുന്നതിനോ പകരം ഒരു സഹപ്രവർത്തകന്റെ ഓഫീസിലേക്ക് നടക്കുക.
  • ഒന്നോ രണ്ടോ സ്റ്റോപ്പുകൾ നേരത്തെ ഇറങ്ങി, ബാക്കിയുള്ള വഴിയിലൂടെ നടക്കുക.
  • കാർ വാഷിലൂടെ ഓടിക്കുന്നതിന് പകരം നിങ്ങളുടെ കാർ കൈകൊണ്ട് കഴുകി വാക്‌സ് ചെയ്യുക.
  • നിങ്ങൾ ഷോപ്പിംഗിന് പോകുമ്പോൾ, സ്റ്റോറിൽ നിന്ന് വളരെ അകലെ പാർക്ക് ചെയ്യുക.
  • നിങ്ങൾ ഷോപ്പിംഗ് ആരംഭിക്കുന്നതിന് മുമ്പ് മാളിനു ചുറ്റും വേഗത്തിൽ നടക്കുക.
  • ഫോണിൽ സംസാരിക്കുമ്പോൾ കൈയുടെ ഭാരം കുറയ്ക്കുക.
  • ഒരു ബൈക്ക് ഓടിക്കുക.
  • ജനാലകൾ കഴുകുക. നിങ്ങളുടെ പൂന്തോട്ടത്തിലോ മുറ്റത്തോ ജോലി ചെയ്യുക. റൈഡിംഗ് മൂവറിന് പകരം പുഷ് മോവർ ഉപയോഗിക്കുക.
  • നായയെയും കൊണ്ട്  നടക്കുക .
  • ഒരു വ്യായാമ വീഡിയോയിൽ വർക്ക് ഔട്ട് ചെയ്യുക.
  • നൃത്തം ചെയ്യുക .
  • ടാഗ് കളിക്കുകയോ പിടിക്കുകയോ ചെയ്യുക, സജീവമായ അവധിക്കാലം എടുക്കുക എന്നിവ പോലെ ഒരു കുടുംബമായി സജീവമായിരിക്കാൻ ശ്രമിക്കുക.

എന്റെ വ്യായാമ പരിപാടിയിൽ എനിക്ക് എങ്ങനെ തുടരാനാകും?

കൃത്യമായ വ്യായാമ ഷെഡ്യൂളിൽ തുടരുന്നതിന് അച്ചടക്കവും പ്രചോദനവും ആവശ്യമാണ്. ചില സമയങ്ങളിൽ, പതിവ് വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം. എന്നാൽ സ്ഥിരോത്സാഹം ഫലം നൽകുന്നു. നിങ്ങളുടെ വ്യായാമ പരിപാടി കൂടുതൽ ഫലപ്രദമാക്കുന്നതിനും അതിനൊപ്പം തുടരാൻ നിങ്ങളെ സഹായിക്കുന്നതിനും നിങ്ങൾക്ക് എടുക്കാവുന്ന നിർദ്ദിഷ്ട ഘട്ടങ്ങളുണ്ട്:

  • നിങ്ങളുടെ വ്യായാമം രസകരമാക്കാൻ ശ്രമിക്കുക. നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുക.
  • യഥാർത്ഥ ലക്ഷ്യങ്ങൾ സജ്ജമാക്കുക. നിങ്ങൾ വളരെയധികം പ്രതീക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ നിരുത്സാഹപ്പെടാനും വ്യായാമം നിർത്താനും സാധ്യതയുണ്ട്.
  • സ്വയം സമയം നൽകുക. വ്യായാമം ശീലമാക്കാൻ മാസങ്ങൾ എടുത്തേക്കാം. കുറച്ച് മാസങ്ങൾക്ക് ശേഷം, നിങ്ങൾ അതിനായി കാത്തിരിക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം.
  • അതിനൊപ്പം നിൽക്കൂ. ഒരു വ്യായാമ പദ്ധതിയിൽ തുടരുന്നത് ബുദ്ധിമുട്ടായിരിക്കും. ഒരു സുഹൃത്തിനോടൊപ്പം വ്യായാമം ചെയ്യാൻ ശ്രമിക്കുക - നിങ്ങൾ മറ്റൊരാളുമായി വ്യായാമം ചെയ്യുകയാണെങ്കിൽ ഒരു വ്യായാമ പരിപാടി തുടരുന്നത് വളരെ എളുപ്പമാണ്.
  • സ്വയം പ്രതിഫലം നൽകുക. നിങ്ങളുടെ പ്രോഗ്രാം തുടരാൻ സഹായിക്കുന്ന വഴിയിലുടനീളം റിവാർഡുകൾ നിർമ്മിക്കുക.

വ്യായാമം ചെയ്യുമ്പോൾ ആരോഗ്യത്തോടെയിരിക്കാൻ ഞാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?

ഒരു വ്യായാമ പരിപാടി ആരംഭിക്കുമ്പോൾ, ഇനിപ്പറയുന്ന മുൻകരുതലുകൾ മനസ്സിൽ വയ്ക്കുക:

  • ഒന്നിടവിട്ട വ്യായാമങ്ങളിലൂടെ സ്വയം വേഗത്തിലാക്കുക. 
  • ലോ-ഇംപാക്ട് എയറോബിക്‌സ് അല്ലെങ്കിൽ നീന്തൽ പോലെയുള്ള കൂടുതൽ കഠിനമായ വ്യായാമങ്ങൾ ഉപയോഗിച്ച് ചെറിയ നടത്തം പോലെയുള്ള ലൈറ്റ് വർക്കൗട്ടുകൾ തിരിക്കുക.
  • തീവ്രമായ താപനിലയിലോ ഉയർന്ന ആർദ്രതയിലോ മോശം വായുവിന്റെ ഗുണനിലവാരത്തിലോ പുറത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. 
  • കാലാവസ്ഥ മോശമാകുമ്പോൾ, വീടിനുള്ളിൽ ജിമ്മിൽ വ്യായാമം ചെയ്യാനോ മാളിൽ നടക്കാനോ ശ്രമിക്കുക.
  • പുഷ്-അപ്പുകൾ, സിറ്റ്-അപ്പുകൾ, ഐസോമെട്രിക് വ്യായാമങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ ശ്വാസം പിടിക്കാൻ ആവശ്യപ്പെടുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന വ്യായാമങ്ങൾ ഒഴിവാക്കുക. ഭാരം ഉയർത്തുന്നതും ഒഴിവാക്കുക.
  • നിങ്ങൾക്ക് ഹൃദയമിടിപ്പ്, ആൻജീന ലക്ഷണങ്ങൾ, ശ്വസിക്കാൻ ബുദ്ധിമുട്ട്, അല്ലെങ്കിൽ തലകറക്കം അല്ലെങ്കിൽ തലകറക്കം എന്നിവ ഉണ്ടാകുകയാണെങ്കിൽ, വ്യായാമം നിർത്തി വിശ്രമിക്കുക. ഈ ലക്ഷണങ്ങൾ ഇല്ലാതാകുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.
  • വ്യായാമത്തിന് ശേഷം ചൂടുള്ളതോ തണുത്തതോ ആയ കുളിക്കുകയോ നീരാവി കുളിക്കുകയോ ചെയ്യരുത്. മിതമായ താപനിലയാണ് നല്ലത് - വളരെ ചൂടുള്ളതോ വളരെ തണുത്തതോ ആയ താപനില അപകടകരമാണ്.
  • നിങ്ങളുടെ മരുന്നുകൾ മാറുകയാണെങ്കിൽ നിങ്ങളുടെ വ്യായാമ പരിപാടി തുടരുന്നതിനെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക. പുതിയ മരുന്നുകൾ നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ വികാരത്തെ ബാധിക്കും.
  • നിങ്ങളുടെ പൾസ് ഇടയ്ക്കിടെ എടുക്കുക അല്ലെങ്കിൽ ഹൃദയമിടിപ്പ് മോണിറ്റർ ധരിക്കുക, നിങ്ങളുടെ പൾസ് നിങ്ങളുടെ ഡോക്ടർ സജ്ജമാക്കുന്ന പാരാമീറ്ററുകൾക്കുള്ളിൽ സൂക്ഷിക്കുക. 
  • കുന്നുകളിലേക്കോ പടവുകളിലേക്കോ നടക്കുമ്പോൾ നിങ്ങളുടെ പൾസ് ശ്രദ്ധിക്കുക.
  • നിങ്ങളുടെ വ്യായാമ പരിപാടി ഏതാനും ദിവസങ്ങളിൽ കൂടുതൽ തടസ്സപ്പെട്ടാൽ അത് ക്രമീകരിക്കുക. സഹിഷ്ണുതയോടെ നിങ്ങളുടെ പതിവ് പ്രവർത്തന നിലയിലേക്ക് ക്രമേണ വർദ്ധിപ്പിക്കുക.
]]>
Tue, 30 Nov 2021 08:31:46 +0530 Editor
Exercising for a Healthy Heart http://newsmalayali.com/exercising-for-a-healthy-heart http://newsmalayali.com/exercising-for-a-healthy-heart Overview
Exercises are good for healthy as well as diseased hearts.  Even if you can only do a small amount of exercise, it is better than not doing any exercise at all.

Talk to your doctor before beginning an exercise program. Your doctor may do an electrocardiogram (ECG) and possibly an exercise stress test to assess how much activity your heart can safely handle. After you start exercising, stop your activity immediately if you experience angina symptoms (such as chest pain or pressure), feel faint or lightheaded, or become extremely out of breath. Start an exercise program, such as walking, cycling, or jogging. Try to do moderate activity on most, preferably all, days of the week. Aim for a goal to exercise for at least 2½ hours a week. Exercise can help lower the chance of a heart attack. A complete exercise program consists of aerobic exercise, strength training, and stretching. Set goals you can reach. If you expect too much, you are likely to become discouraged and stop exercising.

How can I get started on an exercise program?


Getting started
Have a thorough physical exam before you begin any exercise program. Your doctor may do an electrocardiogram (ECG) to measure the electrical signals that control the rhythm of your heartbeat, and he or she may do an exercise stress test to assess what level of activity your heart can handle. Before your appointment, make a list of questions to discuss with your doctor.

Make an exercise plan together with your doctor. An exercise program usually consists of stretching, activities that increase your heart rate (aerobic exercise), and strength training (lifting light weights). Join a health club, walking group, running clubs.  Learn how to find the right intensity of exercise. To improve your aerobic power, you don’t need to submit yourself to strenuous and uncomfortable exercise. In fact, an intensity of exercise called “conversational exercise” (where you can comfortably have a conversation while you are exercising) can be very beneficial.

Start out slowly.  Over time, you will increase your ability to do more. Keep a record of your daily exercise. It is okay to skip a day occasionally or to cut back on your exercise if you are too tired or not feeling well.

How do I measure the intensity of my exercise?


Exercise intensity can be measured in many ways, for example as your:
Rate of perceived exertion (RPE).
Heart rate (HR).
Your doctor can tell you the correct rate of perceived exertion or how fast your pulse (target heart rate) should be when you exercise.

An easy way to check whether you are exercising enough, but not too much, is to note how hard you are breathing:
If you can’t talk and exercise at the same time, you are exercising too hard.
If you can talk while you exercise, you are doing fine.
If you can sing while you exercise, you may not be exercising hard enough.

What is my target heart rate?


A target heart rate can guide you to how hard you should exercise so you can get the most aerobic benefit from your workout. Usual target heart rate is 80- 85% of the Age Predicted Maximum Heart Rate(APMHR). APMHR is calculated by the formula 220 -- Age. 

Your target rate may be different from a person who got heart disease. This is especially true if you are taking medicine that affects your heart rate, such as beta-blockers, calcium channel blockers, or digoxin. You can use your target heart rate to know how hard to exercise to gain the most aerobic benefit from your workout. You can exercise within your target heart rate to either stay at or raise your aerobic fitness level. To raise your fitness level, you can work harder while exercising, to raise your heart rate toward the upper end of your target heart rate range. If you have not been exercising regularly, you may want to start at the lower end of your target heart rate range and gradually exercise harder.

Target heart rate is only a guide. Each person is different, so pay attention to how you feel, how hard you are breathing, how fast your heart is beating, and how much you feel the exertion in your muscles.

How often should I exercise?


How often you should exercise depends on several factors. The American Heart Association and other groups suggest moderate activity for at least 2½ hours a week. One way to do this is to be active 30 minutes a day, at least 5 days a week. It’s fine to be active in blocks of 10 minutes or more throughout your day and week. The best number of days for you may depend upon your time availability, your exercise intensity, the duration of each session, and of course, your overall goals. If you exercise at a lower intensity level, you may want to exercise more frequently. If you are trying to lose weight, you may need rigorous exercise patterns.

What about duration of exercise?


How long each exercise session lasts depends on the intensity of the exercise as well as your objectives. Of course, the higher your exercise intensity, the lower your exercise duration may be because of fatigue. You should gradually increase the duration of your exercise as your aerobic power increases. Try to exercise for at least 10 minutes at a time.

Drink plenty of water before, during, and after you are active. This is very important when it’s hot out and when you do intense exercise.

Which kind of exercise is best?


As long as you are exercising large muscle groups, choose an activity that you enjoy. For example, gardening and dancing can be excellent forms of aerobic exercise. Enjoying your mode of aerobic exercise will help you stick to your program, which will help you succeed. Achieving your aerobic goals, losing weight, increasing your energy, or developing a positive outlook will increase your enjoyment of the exercise.

Strength training is an important addition to your aerobic exercise program, because it strengthens and tones your muscles and increases the blood flow to your working muscles. Many daily activities and activities on the job require moving, lifting, or controlling a weight. Maintaining and improving your muscular strength and endurance will help you do these activities with less stress on your muscles. Increasing your strength will also increase your metabolism and energy level.

Working out with a partner is recommended to keep you safe during your strength training. A partner can make sure that you are lifting the appropriate amount of weight for each exercise and can check your form and technique.

What is resistance?


In strength training, resistance is the force that you are pulling against to work your muscles. A common type of resistance is weight. At your gym or fitness center, there are probably many different types of dumbbells and weight machines for you to use. But resistance for increasing muscle strength and endurance can come from other things besides weights and weight machines.

Your own body weight, elastic bands, and wall pulleys can provide effective and progressive strength training. Begin with a weight that you can easily carry through the required range of motion. You should only increase the resistance [gradually, or by 5 lb (2.5 kg) to 10 lb (4.5 kg)] when you can comfortably do the exercises and weights that you’ve been using for a few weeks. If you feel that you cannot control the resistance, decrease the resistance or lower the weight. Avoid straining, and stop exercising if you feel symptoms such as dizziness, unusual shortness of breath, or any form of pain.

Before beginning to stretch, warm up your muscles by walking or doing other gentle movement for a few minutes. You may injure your muscle or tendon if the muscle is cold and has not been used in a while. You should always stretch in a slow and controlled manner. Each stretching exercise should be repeated 3 to 5 times and held for 10 to 30 seconds each time. You should try to gradually increase your range of motion during each repeated exercise. A feeling of tension is normal, but do not hold a stretch that is painful.

General guidelines for stretching exercises
Stretch before and after exercising.
Stretch to a position of mild discomfort for 10 to 30 seconds for each stretch. Try each stretch 3 to 5 times.
Be sure to stretch your lower back and your legs.

How can I include exercise in my daily routine?

Remember that even a little exercise is better than none at all. Here are some tips on building exercise into your daily routine:

  • Get up 15 minutes early and stretch.
  • Jog in place.
  • Take a walk at lunchtime or after dinner. Use the stairs instead of the elevator.
  • Walk to a coworker’s office instead of calling or emailing.
  • Get off the bus one or two stops early, and walk the rest of the way.
  • Wash and wax your car by hand instead of driving through the car wash.
  • When you go shopping, park farther away from the store.
  • Take a brisk walk around the mall before you start shopping.
  • Lift light arm weights while talking on the phone.
  • Ride a bike.
  • Wash the windows. Work in your garden or yard. Use a push mower instead of a riding mower.
  • Walk the dog.
  • Work out to an exercise video.
  • Go dancing.
  • Try to be active as a family, like playing tag or catch and taking active vacations.

How can I stay on my exercise program?


Staying on a regular exercise schedule requires discipline and motivation. At times, it may seem difficult to keep up with regular exercise and physical activity. But persistence pays off. There are specific steps you can take to make your exercise program more effective and also to help you stay with it:

  • Try to make your exercise fun. Do activities you enjoy.
  • Set realistic goals. If you expect too much, you are likely to become discouraged and stop exercising.
  • Give yourself time. It can take months to get into the habit of exercising. After a few months, you may find that you are looking forward to it.
  • Stay with it. It can be hard to stay with an exercise plan. Try exercising with a friend—it is much easier to continue an exercise program if you are exercising with someone else.
  • Reward yourself. Build in rewards along the way that help you continue your program.

What measures should I take to stay healthy while exercising?

  • When starting an exercise program, keep the following precautions in mind:
  • Pace yourself by alternating exercises. Rotate light workouts, such as short walks, with more strenuous exercises, such as low-impact aerobics or swimming.
  • Avoid exercising outdoors in extreme temperatures or high humidity or poor air quality. When the weather is bad, try exercising indoors at a gym or walking at a mall.
  • Avoid exercises that require or encourage holding your breath, such as push-ups, sit-ups, and isometric exercises. Also avoid heavy lifting.
  • If you develop palpitations, angina symptoms, difficulty breathing, or dizziness or lightheadedness, stop exercising and rest. Consult  your doctor if these symptoms don’t go away.
  • Do not take hot or cold showers or sauna baths after exercising. Moderate temperatures are best—very hot or very cold temperatures can be dangerous.
  • Ask your doctor about continuing your exercise program if your medicines change. New medicines can affect how you feel when you exercise.
  • Take your pulse frequently or wear a heart rate monitor and keep your pulse within the parameters your doctor sets. Watch your pulse when walking up hills or stairs.
  • Make sure you adjust your exercise program if it is interrupted for more than just a couple of days. Gradually increase to your regular activity level as tolerated.

 

With the untimely death of Kannada actor Puneeth Rajkumar (more popularly known as Appu or “Power Star”) while exercising, the method, intensity, duration etc has drawn a lot of interest and heated discussion. The article was written by  Dr. Jo Joseph, a leading Cardiologist, and an authority in the field discussing this topic. The article was published in  the monthly newsletter of ICAI Ernakulam
]]>
Tue, 30 Nov 2021 08:04:23 +0530 Editor
Immunity & Ayurveda | Dr T M Unnikrishnan, Kottakkal Arya Vaidya Sala http://newsmalayali.com/immunity-ayurveda-dr-t-m-unnikrishnan-kottakkal-arya-vaidya-sala http://newsmalayali.com/immunity-ayurveda-dr-t-m-unnikrishnan-kottakkal-arya-vaidya-sala Watch Video

]]>
Fri, 29 Oct 2021 09:30:08 +0530 Editor
കൊച്ചുമിടുക്കരുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണം http://newsmalayali.com/healthy-food-for-your-kids http://newsmalayali.com/healthy-food-for-your-kids കുട്ടികളുടെ ബുദ്ധിവളര്‍ച്ച ലക്ഷ്യമിട്ട് നിരവധി ജങ്ക് ഫുഡുകളും സമീകൃത ആഹാരമെന്ന ലേബലില്‍നിരവധി ഭക്ഷ്യപദാര്‍ഥങ്ങളും ഇന്ന് വിപണിയിലുണ്ട്. ഇന്ന് നല്ലതെന്ന ധാരണയില്‍ പലരും അത് വാങ്ങിക്കൊടുക്കാറുമുണ്ട്. ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേതില്ല. കുട്ടികളുടെ ബുദ്ധിവളര്‍ച്ചക്ക് നമുക്ക് ചുറ്റും ലഭ്യമായ ചില ഭക്ഷണങ്ങള്‍ വളരെയേറെ ഗുണം ചെയ്യും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഇലക്കറികള്‍

ചീര, കേല്‍, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ലുടിന്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്.
ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഡി.എച്ച്.എ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കരുത്തുള്ളവയാണ്.

അര്‍ബുദത്തെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റ്‌സും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി.
തലച്ചോറിലെ ഏറ്റവും കൂടുതല്‍ ഘടനാപരമായ കൊഴുപ്പ് ഡി.എച്ച്.എ, ഒമേഗ 3 ഫാറ്റി ആസിഡുകളാണ്. ഡി.എച്ച്.എ എന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയുടെ പ്രധാന ഘടകം കൂടിയാണ്. ബ്രോക്കോളി കഴിക്കുന്നത് കോളിന്‍ എന്ന പോഷണവും ലഭിക്കും. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷണമാണിത്. തലച്ചോറില്‍ വേണ്ടത്ര രക്തം എത്തിക്കുന്ന ഇരുമ്പുകൊണ്ടും ഇലക്കറികള്‍ സമ്പുഷ്ടമാണ്. ഇതിന്റെ കുറവ് ഓര്‍മക്കുറവിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. നല്ല ഓര്‍മയ്ക്ക് അയണ്‍ അത്യാവശ്യമാണ്. മുരിങ്ങയിലയില്‍ അയണ്‍ ധാരാളമുണ്ട്. പരിപ്പുകള്‍ ധാന്യങ്ങള്‍ തുടങ്ങിയവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്.

പാല്‍, മുട്ട

പാല്‍, മുട്ട എന്നിവ ഒരു സമീകൃത ആഹാരമാണെന്ന് എടുത്തുപറയേതില്ല. പാലില്‍നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കും. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. പാല്‍, തൈര് എന്നിവ എന്തുകൊണ്ടും കുട്ടികള്‍ക്ക് ഗുണം ചെയ്യും.
ബ്രോക്കോളിയില്‍ കാണപ്പെടുന്ന കോളിന്‍ എന്ന പോഷണം മുട്ടയില്‍നിന്ന് ലഭിക്കും. മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. കോളിന്‍ എന്ന പോഷണം മസ്തിഷ്‌കത്തില്‍ ന്യൂറോസ്ട്രാന്‍സ്മിറ്ററായ അസെറ്റിക്കൊളോലൈന്‍ ഉദ്പാദിപ്പിക്കുന്നു. ഇവ മെമ്മറി സെല്ലുകള്‍ നിര്‍മിക്കുതിന് ഉപയോഗിക്കുന്നു.

മത്സ്യം

മത്സ്യത്തില്‍ വിറ്റാമിന്‍ ഡി, ഒമേഗ3 എസ് ഫാറ്റി ആസിഡുകള്‍ എന്നിവയുടെ നല്ല സ്രോതസ്സാണ്. ഈ പോഷണങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഫാറ്റി ആസിഡുകള്‍ തീര്‍ച്ചയായും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. ചാള, സാല്‍മ, ടൂണ എന്നിവ ഒമേഗ3 എസ് കൊണ്ടു സമൃദ്ധമാണ്. വിറ്റാമിന്‍ ഡിയുടെ നല്ല സ്രോതസ്സു കൂടിയാണ് മത്സ്യം.

ധാന്യങ്ങള്‍

ഗ്ലൂക്കോസിന്റെ നിരന്തരമായ വിതരണത്തിന് ധാന്യങ്ങള്‍ ഉത്തമമാണ്. ഗ്ലൂക്കോസിനെ ശരീരത്തില്‍ വിഘടിപ്പിക്കാനുള്ള ഫൈബര്‍ (നാരുകള്‍) നല്‍കി ധാന്യങ്ങള്‍ സഹായിക്കുന്നു. പൂര്‍ണ ധാന്യങ്ങളില്‍ വിറ്റാമിന്‍ ബി ഉണ്ട്. ആരോഗ്യകരമായ നാഡീവ്യവസ്ഥ വളര്‍ത്തുതിന് ഇത് സഹായിക്കും.

ഓട്‌സ്

വിറ്റാമിന്‍ ഇ, സിങ്ക്, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. താഴ്ന്ന ഗ്ലൈസമിക് ഇന്‍ക്യുമെന്റുകളുമൊത്തുള്ള ഹൈ ഫൈബര്‍ ഉള്ളടക്കം, വളരെ സാവധാനത്തില്‍ ഗ്ലൂക്കോസിനെ രക്തപ്രവാഹത്തിലേക്ക് എത്തിക്കുന്നു. അതുവഴി കുട്ടികള്‍ക്ക് ഉറച്ച രീതിയില്‍ ഇടവിടാതെയുള്ള ഊര്‍ജം നല്‍കുന്നു.

ബെറികള്‍

സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ളതും കോഗ്‌നിറ്റീവ് പ്രവര്‍ത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, ഇവയിലുള്ള പഞ്ചസാരയും നാരുകളും നൈസര്‍ഗികമാണ്.

]]>
Mon, 24 Aug 2020 14:06:17 +0530 Editor
കൊല്ലത്ത് നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു http://newsmalayali.com/കലലതത-നരകഷണതതലരനനയള-രകഷപപടട http://newsmalayali.com/കലലതത-നരകഷണതതലരനനയള-രകഷപപടട കൊല്ലം: പത്തനാപുരത്ത് ആസ്പത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.

പനിയും ചുമയും ഉള്ളതിനാല്‍ ഇന്നലെ മുതല്‍ പത്തനാപുരത്തെ സ്വകാര്യആസ്പത്രിയില്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു തങ്കത്തിന്റെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തി. വനത്തിനുളളിലേക്ക് കയറി പോയെന്നാണ് സംശയം.

ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ പോലീസിനെയോ ആരോഗ്യ വകുപ്പ് അധിക്യതരെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

]]>
Thu, 02 Apr 2020 17:12:26 +0530 Zainan Joseph
വാര്‍ഡില്‍ എ.സിയില്ലാത്തതിനാല്‍ മാസ്‌കഴിച്ച് പുറത്തുപോവാന്‍ ശ്രമിച്ച് കൊറോണ രോഗികള്‍ http://newsmalayali.com/വരഡല-എസയലലതതതനല-മസകഴചച-പറതതപവന-ശരമചച-കറണ-രഗകള http://newsmalayali.com/വരഡല-എസയലലതതതനല-മസകഴചച-പറതതപവന-ശരമചച-കറണ-രഗകള തലശ്ശേരി: ആശുപത്രിയില്‍ അപമര്യാദയായി പെരുമാറുന്നതും നിസ്സഹകരണവും തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് രോഗികള്‍ക്ക് സബ്കളക്ടറുടെ താക്കീത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കെതിരെയാണ് നടപടി. എസി റൂമടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ ഇരുവരും മാസ്‌കഴിച്ച് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

പ്രത്യേക എസി റൂം വേണം, പ്രത്യേകം ശുചിമുറി വേണം.. ഇതൊന്നും നല്‍കാനായില്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണം ഇതൊക്കെയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ രണ്ട് കൊവിഡ് രോഗികളുടെ ആവശ്യങ്ങള്‍. പരിമിതിയുണ്ടെന്നറിയിച്ചപ്പോള്‍ മാസ്‌കഴിച്ച് മറ്റ് രോഗികളുടെ അടുത്ത് പോകുമെന്നും പുറത്തിറങ്ങുമെന്നും ഭീഷണി. ആശുപത്രി ജീവനക്കാരുടെ നിര്‍ദ്ദേശങ്ങളും കൃത്യമായി അനുസിരിക്കുന്നില്ല.

ഇവരില്‍ ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡിനെക്കുറിച്ച് സമൂഹമാധ്യമഹ്ങളിലൂടെ തെറ്റായ പ്രചാരണം നടത്താന്‍ ശ്രമിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും നിസഹകരണം തുടര്‍ന്നതോടെയാണ് വിഷയം സബ്കകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തലശ്ശേരി സബ്കളക്ടര്‍ ഓഫീസില്‍ നടന്ന കൊവിഡ് അവലോകനയോഗത്തില്‍ ഇരുവരേയും തക്കീത് ചെയ്യാന്‍ തീരുമാനിച്ചു. നിസഹകരണം തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് ഇരുവരേയും സബ്കള്കര്‍ അറിയിച്ചു. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഇല്ലെങ്കിലും ചികിത്സയുടേയും പരിചരണത്തിന്റെയും കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തലശ്ശേരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

]]>
Thu, 02 Apr 2020 17:04:07 +0530 Zainan Joseph
അര്‍ണബിന്റെ ചര്‍ച്ചയില്‍ സര്‍ക്കാരിനെ വാഴ്ത്തി ഗവര്‍ണര്‍ ; കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പ്രശംസ http://newsmalayali.com/അരണബനറ-ചരചചയല-സരകകരന-വഴതത-ഗവരണര-കവഡ-പരതരധതതല-മഖയമനതരകക-ആരഗയമനതരകക-പരശസ http://newsmalayali.com/അരണബനറ-ചരചചയല-സരകകരന-വഴതത-ഗവരണര-കവഡ-പരതരധതതല-മഖയമനതരകക-ആരഗയമനതരകക-പരശസ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ചാ പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വാഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെയും അരോഗ്യമന്ത്രിയുടെയും ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. ലോക്ക് ഡൗണില്‍ സംസ്ഥാനമെങ്ങും അതിവേഗം കമ്മ്യൂണിറ്റി കിച്ചണ്‍ ഫലപ്രദമായി ആരംഭിച്ച് എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ പരാമര്‍ശിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച എപ്പിഡമിക് ഡിസീസസ് 2020 ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കാനുണ്ടായ സാഹചര്യം മുന്‍നിര്‍ത്തിയുള്ള അര്‍ണാബിന്റെ ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി. ചൊവ്വാഴ്ച രാത്രിയിലെ ചര്‍ച്ചയിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

അര്‍ണബ് ഗോസ്വാമിയുടെ ചോദ്യം

കൊവിഡ് പ്രതിരോധത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്, മതപരമായതുള്‍പ്പെടെ എന്ത് കാരണത്താലായാലും പൊതു ഇടങ്ങളില്‍ ഒത്തുകൂടുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിന് പച്ചക്കൊടി കാട്ടാനും അംഗീകാരം നല്‍കാനും എന്തുകൊണ്ടാണ് തീരുമാനിച്ചത് ?എന്തായിരുന്നു താങ്കളുടെ മനസ്സില്‍ ?

ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി

നമ്മള്‍ വളരെ ഗുരുതരമായ സാഹചര്യത്തെയാണ് നേരിടുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹ്യമായി അകലംപാലിക്കുന്നത് കൊവിഡ് വ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കാന്‍ അത്യന്താപേക്ഷിതമാണ്. കൊറോണയ്‌ക്കെതിരെ വാക്‌സിനേഷന്‍ ഇല്ലെന്ന കാര്യം നമുക്ക് നന്നായറിയാം. ഈ വൈറസ് പടരുന്നതിന്റെ സ്വഭാവമെന്തെന്ന് ശാസ്ത്രീയമായി വ്യക്തമാക്കുന്ന വിശദാംശങ്ങള്‍ നമ്മുടെ കയ്യില്‍ ഇപ്പോഴുമില്ല. ചൈനയിലെ വുഹാനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ മികച്ച ഒരു ഇന്റര്‍വ്യൂ കാണാനിടയായി. സാമൂഹ്യമായ അകലംപാലിക്കലിലൂടെ കൊവിഡ് ചങ്ങല പൊട്ടിക്കുകയെന്നത് മാത്രമാണ് കാര്യക്ഷമമായി സ്വീകരിക്കാവുന്ന രീതിയെന്നും അങ്ങനെയാണ് ചൈനയില്‍ നിയന്ത്രണവിധേയമായതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും അകലം പാലിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയാത്തവരുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചില്ലെങ്കില്‍ നിങ്ങളെ ബാധിക്കുമെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കുകൂടി നിങ്ങള്‍ അപകടം വരുത്തിവെയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അതുപോലെ പാലിക്കുകയാണ്. കേരളത്തിലാണ് രാജ്യത്ത് ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്.ഇവിടെ ഇതുവരെ രോഗം ബാധിച്ചവരില്‍ 80 ശതമാനവും ഗള്‍ഫ് യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ്. ശേഷിക്കുന്ന 20 ശതമാനം പേരാണ് സംസ്ഥാനത്തുണ്ടായിരുന്നവര്‍. ഇത്തരത്തിലാകാന്‍ കാരണം ആദ്യ ദിവസം മുതല്‍ സര്‍ക്കാര്‍ എടുത്ത നടപടികളാണ്. മുഖ്യമന്ത്രി മാത്രമല്ല, ഞങ്ങളുടെ ആരോഗ്യമന്ത്രി ആദ്യ ദിവസം മുതല്‍ തന്നെ വളരെ സജീവമായി രംഗത്തുണ്ട്. അവര്‍ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചു. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 24 മണിക്കൂറിനകം സംസ്ഥാനത്ത് 483 ലധികം കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. കുടുംബശ്രീക്ക് നന്ദി പറയുന്നു. 43 ലക്ഷം വനിതകള്‍ അംഗങ്ങളായുള്ള സംഘടനയാണത്. ഒപ്പം 4 ലക്ഷം പേരുള്ള സ്വാശ്രയ സംഘങ്ങളും. അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതുതായി ആയിരത്തിലേറെ കമ്മ്യൂണിറ്റി കിച്ചണുകളും തുടങ്ങി. അത്തരത്തില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

]]>
Wed, 01 Apr 2020 10:29:35 +0530 Zainan Joseph
നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 270 പേര്‍ http://newsmalayali.com/നസമദദന-മത-സമമളനതതല-കരളതതല-നനന-പങകടതതത-270-പര http://newsmalayali.com/നസമദദന-മത-സമമളനതതല-കരളതതല-നനന-പങകടതതത-270-പര ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനങ്ങളില്‍ സംസ്ഥാനത്തുനിന്ന് 270 പേര്‍ പങ്കെടുത്തതായി വിവരം. ആദ്യ സമ്മേളനത്തില്‍ നൂറോളം പേരും രണ്ടാം സമ്മേളനത്തില്‍ 170 പേരും പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്. ആദ്യത്തേതില്‍ പങ്കെടുത്ത മുഴുവനാളുകളും കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. കാസര്‍കോട് നിന്ന് 19 ഉം കണ്ണൂരില്‍ നിന്ന് പത്തും കോട്ടയത്തുനിന്ന് ആറും തിരുവനന്തപുരത്തുനിന്ന് അഞ്ചും പേരുള്‍പ്പെടെയാണ് 100 പേര്‍. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുമുണ്ട്. രണ്ടാമത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം മലേഷ്യയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ ഒരു മലയാളി പങ്കെടുത്തിരുന്നു. ഇദ്ദേഹം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് കൊവിഡ് 19 രോഗബാധയുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി പൊലീസ് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അതാത് ജില്ലാ ഭരണകൂടങ്ങള്‍ മുഖേന ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരിലേക്കെത്തും. തബ്‌ലീഗ് ജമാ അത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസ് കെട്ടിടത്തില്‍ ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു.

മുന്നൂറോളം പേരെ പള്ളിയില്‍ തന്നെ നിരീക്ഷണത്തിലാക്കുകയാണ് ചെയ്തത്. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റുമായാണ് ക്വാറന്റൈനിലാക്കിയത്. മാര്‍ച്ച് 13 മുതല്‍ 15 വരെയായിരുന്നു പ്രാര്‍ത്ഥനാ സമ്മേളനം. നാലായിരത്തോളം പേര്‍ ഇവിടെയെത്തിയിരുന്നതായാണ് കണക്ക്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേര്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ആറ് പേരും ജമ്മു കശ്മീര്‍ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നളുള്ളവരുമാണ് മരിച്ചത്. ഡല്‍ഹിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയില്‍ കൊവിഡ് 19 ബാധിതനായി മരിച്ച ഫിലിപ്പെയ്ന്‍ സ്വദേശി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.

]]>
Wed, 01 Apr 2020 08:32:12 +0530 Zainan Joseph
എങ്ങനെ തിരിച്ചറിയാം? പ്രമേഹ പൂർവാവസ്ഥ http://newsmalayali.com/pre-diabetes-stage http://newsmalayali.com/pre-diabetes-stage രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നതായിരിക്കും. എന്നാൽ ടൈപ്പ് 2 പ്രമേഹത്തിലെത്താൻ മാത്രം ഉയർന്നതല്ലായിരിക്കും. ഈ അവസ്ഥയാണ് പ്രീഡയബറ്റിസ്. കാലക്രമേണ ഈ അവസ്ഥ ടൈപ്പ് 2 പ്രമേഹത്തിലെത്തിച്ചേരും.

സാധാരണയായി പ്രീഡയബറ്റിക് അവസ്ഥയിൽ കാര്യമായ പ്രമേഹലക്ഷണമൊന്നും കാണില്ല. കാരണം രക്തപരിശോധന കൊണ്ടുമാത്രം കണ്ടെത്തുന്ന ഒരവസ്ഥയാണ് പ്രീഡയബറ്റിസ്.

ആഹാരം കഴിഞ്ഞുള്ള പഞ്ചസാരനില 140–199 കാണുമ്പോഴാണ് പ്രീഡയബറ്റിസ് സ്ഥിരീകരിക്കുന്നത്. കൂടാതെ പ്രമേഹരോഗലക്ഷണങ്ങളും. ഏതെങ്കിലും ഒരു ഷുഗർ വാല്യു 200–ൽ കൂടുതലുമാണെങ്കില്‍ അത് പ്രമേഹമാണ്.

പ്രമേഹം പ്രാരംഭഘട്ടത്തിലാണെന്ന സംശയം തോന്നിയാൽ ആദ്യഘട്ടം ജീവിതശൈലീ മാറ്റമാണ്. ഭാരം കൂടുതലാണെങ്കിൽ കുറയ്ക്കുക, മധുരപലഹാരങ്ങൾ, വറുത്തവ, എണ്ണയിൽ വറുത്തെടുത്ത ഭക്ഷണപദാർഥങ്ങൾ ഇവ കഴിയുന്നതും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ജീവിതശൈലി കരുതലോടെ ക്രമീകരിക്കുക.

]]>
Sat, 04 Jan 2020 12:58:21 +0530 Editor
ആയുഷ്മാൻ ഭാരത്: 270 പാക്കേജുകളുടെ തുക കൂട്ടി http://newsmalayali.com/ayushman-bharat-package-rate-increased http://newsmalayali.com/ayushman-bharat-package-rate-increased ആയുഷ്മാൻ ഭാരത് പദ്ധതിയിലെ മെഡിക്കൽ പാക്കേജുകളുടെ നിരക്കു വർധിപ്പിച്ച നടപടി വിവാദത്തിൽ. 270 പദ്ധതികൾക്കാണ് തുക കൂട്ടിയത്. 237 എണ്ണം പുതുതായി ഉൾപ്പെടുത്തിയപ്പോൾ, 554 ചികിത്സകൾ ഒഴിവാക്കി.

തുക കുറവായതിനാൽ പല പ്രമുഖ ആശുപത്രികളും പദ്ധതിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതിനു പരിഹാരം കാണാനും കൂടുതൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണു സർക്കാർ നീക്കം. എന്നാൽ, പദ്ധതി പരിമിതപ്പെടുത്തിയിട്ടില്ലെന്നും ചില പാക്കേജുകൾ മറ്റുള്ളവയുമായി ലയിപ്പിക്കുകയാണു ചെയ്തതെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാദം.

ന്യൂറോബ്ലാസ്റ്റ്മോ അടക്കം കാൻസർ ചികിത്സകൾ, അസ്ഥി–ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയവ ഉൾപ്പെടുത്തിയപ്പോഴാണ് വൃക്കയിലെ ബ്ലോക്ക് നീക്കം ചെയ്യൽ, ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന ഹെർണിയ, കൈയെല്ലുകളുടെ പുനഃക്രമീകരണം, തലയോട്ടിയിലെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയത്.

ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിയെന്ന നിലയിലാണ് ആയുഷ്മാൻ ഭാരത് പ്രഖ്യാപിച്ചത്. ഇതിന്റെ ഒന്നാം വാർഷികാഘോഷത്തിനു തൊട്ടുപിന്നാലെയാണ് പദ്ധതി പുതുക്കിയത്. നിതി ആയോഗ് അംഗം കെ. വിനോദ് പോൾ അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മാറ്റം. ഒരു വർഷത്തിനിടെ 45 ലക്ഷം രോഗികൾക്കു ഗുണഫലം ലഭിച്ചുവെന്നാണു കണക്ക്.

ആയുഷ്മാനിൽ നിന്നു തിമിര ശസ്ത്രക്രിയ ഒഴിവാക്കാനുള്ള നിർദേശമുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിമിര ശസ്ത്രക്രിയ ദേശീയ അന്ധതാനിവാരണ പദ്ധതിയുടെ പരിധിയിലുണ്ട് എന്നതിനാലാണ് ഒഴിവാക്കാൻ നിർദേശിച്ചത്.

 

]]>
Sat, 28 Sep 2019 06:13:53 +0530 Editor
വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസും http://newsmalayali.com/free-medical-camp-and-wareness-programme-for-old-aged http://newsmalayali.com/free-medical-camp-and-wareness-programme-for-old-aged സാമൂഹ്യനീതി വകുപ്പും ഫോർട്ടുകൊച്ചി മെയ്ന്റനൻസ് ട്രൈബ്യൂണലും സംയുക്തമായി വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

ഓഗസ്റ്റ് 21 ന് എറണാകുളം നോർത്ത് ടൗൺ ഹാളിൽ നടക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും നിയമം 2007 പ്രകാരം നടക്കുന്ന പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംബന്ധിച്ച 100 പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.

അദാലത്തിൽ പങ്കെടുക്കാനെത്തുന്നവർക്കും പൊതുജനങ്ങൾക്കും ക്യാംപിൽ പങ്കെടുക്കാം. 

രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒഫ്താൽമോളജി, ഇ എൻ ടി, സർജറി, ഓർത്തോപീഡിക്, ഡെർമറ്റോളജി, സൈക്യാട്രി, ഡെൻറൽ, ഡയറ്റ് & ന്യൂട്രീഷൻ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമാകും. കൗൺസലിംഗ് സേവനവും രക്ത പരിശോധനാ സൗകര്യവും ഒരുക്കും.

]]>
Mon, 19 Aug 2019 11:49:46 +0530 Editor
കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് 12 കാര്യങ്ങൾ http://newsmalayali.com/12-things-to-do-for-drinking-water http://newsmalayali.com/12-things-to-do-for-drinking-water 1. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം , കൊതുകുകൾ , വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം . അതിനാൽ കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു . വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം

2. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗ്ഗമാണ്.

3. ബ്ലീച്ചിങ്ങ് പൗഡർ ആണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് . 
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുമ്പോൾ 
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരി ) ഏകദേശം അര ടേമ്പിൾസ്പൂൺ/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂൺ/ തീപ്പെട്ടി കൂട് = 20-25 g B.P) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേമ്പിൾ സ്പൂൺ മതിയാകും . 
C. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.

4. ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക . പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക.
അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നും പുറത്തേക്കു പോകാൻ സഹായിക്കും .

5. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ് . ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ഒഴിക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറഞ്ഞോളും .

6. വെള്ളപ്പൊക്ക ഭീഷണിയിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക .

7. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടക്കിടക്ക് (ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.

8. ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറഞ്ഞോളും .

9. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കുവാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കുവാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ( ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വെക്കുക ) ചൂടാറ്റി ഉപയോഗിക്കുക . ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .

10. തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ (പ്രത്യേകിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ കിണറുകൾ ആളുകളുടെ ശ്രദ്ധയെത്താത്ത ഇടങ്ങളിലായതിനാൽ ) മലമൂത്ര വിസർജ്ജനം നടത്താനുള്ള സാഹചര്യം വളരെ കൂടുതലാവാം . ഇത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ് . ശ്രദ്ധിക്കുക അസുഖങ്ങൾ പടർന്നു പിടിക്കാൻ വളരെ എളപ്പമാണ് .

11. കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത് . കലക്കു മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ "ആലം" പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുമ്പോൾ പല ആരോഗൃപ്രശ്നങ്ങൾക്കും കാരണമാകാം

12. കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഊറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ , (വെള്ളപൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടൺ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ , വെള്ളമെടുക്കുന്ന ടാപിന്റെ അറ്റത്ത് പഞ്ഞിയോ (cotton) , തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ , മാർക്കെറ്റിൽ നിന്നും കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.

]]>
Tue, 13 Aug 2019 10:16:26 +0530 Editor
പ്രളയശേഷം വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ഏതൊക്കെയാണ്? http://newsmalayali.com/after-flood http://newsmalayali.com/after-flood പ്രളയശേഷം വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ഏതൊക്കെയാണ്? അവ എപ്പോഴാണ് പ്രത്യക്ഷമാവുക? എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്?

1. പ്രളയശേഷം ആദ്യത്തെ ആഴ്ച കോളറ പ്രത്യക്ഷമാവാൻ സാധ്യതയുണ്ട്. ഷിഗല്ല-സാല്‍മൊണല്ല വയറിളക്ക രോഗങ്ങള്‍, ടൈഫൊയ്ഡ് എന്നിവ ആദ്യ ആഴചയില്‍ ആരംഭിച്ച് രണ്ടാമത്ത ആഴ്ച്യയില്‍ വ്യാപിക്കാനും സാധ്യതയുണ്ട്. ക്ലോറിനേഷനും ശുദ്ധജല വിതരണവുമാണ് രോഗപ്രതിരോധ നടപടികള്‍. ജലജന്യരോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത ഉണ്ട് എന്ന് മറക്കരുത്. ശുദ്ധജല വിതരണം തുടരുക, വീട്ടില്‍ ഉപയോഗിക്കുന്ന ജലം ക്ലോറിന്‍ ഗുളികയോ, ലായനിയോ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വെള്ളം തിളപ്പിച്ചാറ്റിച്ചു കുടിക്കുക. കൈകള്‍ ഇടവിട്ടു സോപ്പിട്ടു കഴുകുക.

2. പ്രളയശേഷം രണ്ടാമത്ത ആഴ്ചയുടെ അവസാനം എലിപ്പനി ആരംഭിക്കാൻ സാധ്യത. മൂന്നാമത്തെ ആഴ്ചയില്‍ വ്യാപകമാമാവാനും സാധ്യത ഉണ്ട്. 
(a) ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവരിലും (കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവര്‍) പനിബാധിച്ചവര്‍ ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കണം. (b) പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവരും കൈ-കാലുറകള്‍ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കുകയും വേണം. കൈയ്യുറയും കാലുറയുയും ലഭ്യമല്ലെങ്കില്‍ കൈയ്യിലും കാലിലും പ്ലാസ്റ്റിക് കവറുകളിട്ടശേഷം റബ്ബര്‍ ബാന്‍ഡിട്ട് കെട്ടുക.

3. പ്രളയശേഷം മൂന്നാമത്തെ ആഴ്ചയുടെ അവസാനം തുടങ്ങി നാലാമത്തെ ആഴ്ചയാകുമ്പോള്‍ ഡെങ്കിപ്പനി പ്രത്യക്ഷമാകാൻ സാധ്യത ഉണ്ട്. പ്രതിരോധ നടപടികള്‍ കൃത്യം അല്ലെങ്കിൽ വ്യാപകമായി പടർന്നു പിടിക്കാൻ സാധ്യതയുള്ള അസുഖമാണ്. കൊതുകുകളുടെ സാന്ദ്രത ഏറ്റവും കൂടിയ സ്ഥലങ്ങളില്‍ അവയുടെ എണ്ണം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. കൊതുക്കളുടെ എണ്ണം കുറയുമ്പോള്‍ ഡെങ്കിപ്പനി സാധ്യത കുറയും.

4. പ്രളയശേഷം നാലാഴ്ച കഴിയുമ്പോള്‍ വെള്ളത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് പ്രത്യക്ഷമാവാൻ സാധ്യത ഉണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അഞ്ചാമത്തെ ആഴ്ച അത് വ്യാപകമായിത്തീരും. കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നേരത്തേ ഹെപ്പറൈറ്റിസ് പടര്‍ന്നു പിടിച്ചിട്ടുള്ള സ്ഥലങ്ങളിലാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ അത്തരം സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുക. ശുദ്ധമായ ജലം വിതരണം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം നിര്‍ബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്. കൈകഴുകല്‍ എല്ലാവരും ഒരു ശീലമാക്കുക.

5. പ്രളയശേഷം ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് മലമ്പനി പ്രത്യക്ഷമാകാൻ സാധ്യത. കെട്ടിനില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും മലമ്പനി പരത്തുന്ന കൊതുകുകള്‍ വളരും. അവിടെ കൊതുക് വളരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. രോഗബാധ ഉള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള സര്‍വിലന്‍സ് ശക്തമാക്കണം.

6. പ്രളയസ്ഥലങ്ങളില്‍ എം.ആര്‍ വാക്സിനേഷന്‍ കുറഞ്ഞയിടങ്ങളില്‍ മീസില്‍സ് പൊട്ടിപ്പുറപ്പെടാം. ഇത്തരം സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങളും ന്യുമോണിയയും ഉണ്ടാവാം. വാക്സിനേഷന്‍ ചെയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കുക

7. പനിയോടൊപ്പം നല്ല ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയുമുണ്ടെങ്കില്‍ രോഗം H1N1 ആകാമെന്ന് കരുതണം. ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍, ശ്വാസകോശരോഗികള്‍ എന്നിവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. H1N1 ലക്ഷണങ്ങളുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് രോഗാരംഭത്തില്‍ തന്നെ ചികിത്സ നല്‍കണം

പ്രതിരോധ നടപടികള്‍ ചുരുക്കത്തില്‍

അടിയന്തരമായി ശ്രദ്ധിക്കേണ്ടത്:

1. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവരിലും (കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവര്‍) പനിബാധിച്ചവര്‍ ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കണം.

2. പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവരും കൈ-കാലുറകള്‍ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കുകയും വേണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. വളര്‍ച്ച പൂര്‍ത്തിയായ കൊതുകിന്റെ എണ്ണം കുറയ്ക്കുക 
2. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സാഹചര്യം ഇല്ലാതാക്കുക

തുടരേണ്ട കാര്യങ്ങൾ:

1. ശുദ്ധജല വിതരണം 
2. കിണറുകളുടെ ക്ലോറിനേഷന്‍ 
3. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേഷന്‍ ചെയ്യുക
4. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക 
5. കൈ കഴുകല്‍

കടപ്പാട്: 
ഡോ. എ. എസ്. പ്രദീപ്‌ കുമാര്‍
ഡോ. ജയകൃഷ്ണണന്‍, പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം 
ഡോ. പുരുഷോത്തമന്‍, പ്രൊഫസര്‍, ശിശുരോഗ വിഭാഗം
ഡോ. ജി. ആർ. സന്തോഷ് കുമാർ..

]]>
Tue, 13 Aug 2019 10:02:37 +0530 Editor
വിഷമില്ലാത്ത മത്സ്യം ഭക്ഷിച്ച് കുടുംബത്തിന്റെ ആരോഗ്യം വിണ്ടെടുക്കാം. http://newsmalayali.com/--371 http://newsmalayali.com/--371 മണ്ണും പണവും ഉള്ളവർക്കെ മത്സ്യകൃഷി പദ്ധതികളുള്ളു . ശുദ്ധ മത്സ്യം ഭക്ഷിക്കാം എന്ന് കരുതി അടുക്കള തോട്ടത്തിൽ സിമന്റ് ടാങ്കിലോ പടു താ കുളം നിർമ്മിച്ചോ മീൻകൃഷി ചെയ്യാം എന്ന് കരുതിയാൽ പദ്ധതികളെല്ലാം ലക്ഷങ്ങൾ മുതൽ മുടക്കി അക്വോപോണിക്സ് ചെയ്യുന്നവർക്ക് മാത്രം. വിട്ടുമുറ്റത്ത് ഇതുപോലെ ഒരു പടുതാകുളം നിർമ്മിച്ച് മീൻ വളർത്തിയാൽ എന്നും വിഷമില്ലാത്ത മത്സ്യം ഭക്ഷിക്കാം .കുളത്തിന്റെ ആഴം ഒരു മിററർ മുതൽ 1 1/2 മിററർ വരെയും വിതിയെക്കാൾ നിളം കുളത്തിന് ഉണ്ടായിരിക്കണം.

വെള്ളത്തിന്റെ അമ്ല - ക്ഷാരത്വവ്യതിയാനം തുല്യമായി നിലനിർത്താൻ ഈ കുളത്തിൽ ഞാൻ പച്ച കക്ക മുകൾ ഭാഗത്തെ കറുത്ത ലെയർ പോയത് ആണ് നിക്ഷേപിച്ചിരിക്കുന്നത് അതുകൊണ്ടു മത്സ്യങ്ങൾക്ക് ഫംഗ്സ് രോഗം പിടിപെടാതെ കഴിക്കാം .മീനിന്റെ ഭാരത്തിന്റെ 3% മുതൽ 5% വരെ മീൻ തീറ്റ ഭക്ഷണമായി നൽകാം അസോളയും ചിനിയിലയും ചേമ്പ് ഇലയും ഭക്ഷണത്തിൽ ഉൾ പ്പെടുത്താം. പ്രാണവായുവിന് കം പ്രസ്സർ ,ഡിഫൂഷൻ ഇവയിൽ ഒന്നു ഉപയോഗിച്ചു വായു സംക്രമണം നടത്താം. കുളത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മത്സ്യ - കാഷ്ടം, ഭക്ഷ്യ അവശിഷ്ടം മാലിന്യങ്ങൾ ഇവ ചേർന്ന ഉപദ്രവകാരികളായ വാതകങ്ങൾ - അമോണിയ ,കാർബൺ ഡൈ ഓക്സൈഡ് സൾഫർ - ഡയോകസൈഡ് എന്നിവ ഇടയ്ക്കിടയ്ക്ക് ഹോസ് ഉപയോഗിച്ച് നീക്കം ചെയ്യണം. 6 - 8 മാസം കഴിഞ്ഞ 'ഒരുമിച്ച് വിളവെടുക്കാമെങ്കിലും നിത്യേനയുള്ള വിട്ടാവശ്യത്തിനു ഉതകുവാൻ വലിയവയെ കറി വക്കാൻ പരുവമായ വയെ തിരഞ്ഞു് പിടിച്ച് എടുക്കുകയും പകരം ഇരട്ടിയോ മുന്നുരട്ടിയോ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ എന്നും വിഷമില്ലാത്ത മത്സ്യം ഭക്ഷിച്ച് കുടുംബത്തിന്റെ ആരോഗ്യം വിണ്ടെടുക്കാം.

]]>
Thu, 27 Jun 2019 18:21:31 +0530 Editor
അദ്ഭുതം സൃഷ്ടിക്കുമോ ശ്രീചിത്രയിൽ വികസിപ്പിച്ച കാൻസർ മരുന്ന് http://newsmalayali.com/cancer-medicine-by-rcc http://newsmalayali.com/cancer-medicine-by-rcc തിരുവനന്തപുരം ∙ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകർ വികസിപ്പിച്ചത് അർബുദ ചികിത്സാ രംഗത്ത് അദ്ഭുതങ്ങൾക്കു സാധ്യതയുള്ള പുതിയ മരുന്ന്. ഞരമ്പിൽ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചു. കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്കു കൈമാറി. വിജയകരമായാൽ 3 വർഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

സാധാരണയായി കാണപ്പെടുന്ന ഒരു സസ്യത്തിൽ നിന്നു വേർതിരിച്ച ഏക തന്മാത്രാ പദാർഥവും രക്തത്തിലെ ആൽബുമിൻ എന്ന പ്രോട്ടീനും ചേർത്താണു ശ്രീചിത്രയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള മരുന്നു സൃഷ്ടിച്ചത്. ഇതു ലോകത്തു തന്നെ ആദ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാർഥങ്ങൾ ചില സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ കുത്തിവയ്പിലൂടെ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടാനാവില്ല.

ശ്രീചിത്രയിലെ ഗവേഷകർ സസ്യപദാർഥത്തിലെ പ്രോട്ടീനും ആൽബുമിനുമായി സംയോജിപ്പിക്കുകയാണു ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളിൽ കൂടി കുത്തിവയ്ക്കാം. എസ്‌സിടിഎസി 2010 എന്നാണു മരുന്നിനു പേരു നൽകിയിരിക്കുന്നത്. സസ്യമേതെന്ന് ഈ ഘട്ടത്തിൽ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ മൃഗങ്ങളിലുൾപ്പെടെ പരീക്ഷണങ്ങളിലൂടെ മാത്രമേ ഏതൊക്കെ തരം അർബുദങ്ങൾക്കു മരുന്നു ഫലപ്രദമാകുമെന്നു കണ്ടെത്താനാകൂ. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞാൽ മാത്രമേ ഡ്രഗ് കൺട്രോളർ ജനറലിന്റെ ഉൾപ്പെടെ അംഗീകാരം ലഭിക്കൂ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായി ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണു മരുന്ന് വികസിപ്പിച്ചത്. ഡോ. രഞ്ജിത് പി.നായർ, ഡോ. മോഹനൻ‌, ഡോ. ആര്യ അനിൽ, ഡോ. മെജോ സി.കോര, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണു ഗവേഷക സംഘത്തിലുണ്ടായിരുന്നത്. 2010 ൽ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ശ്രീചിത്രയിലെ ഗവേഷകരും മെഡിക്കൽ റിസർച് കൗൺസിലും ചേർന്നു കണ്ടുപിടിത്തത്തിനു പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

മരുന്ന് വികസിപ്പിച്ചതിന്റെ പ്രധാന ഘട്ടങ്ങൾ

  • അർബുദ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഏകകോശ തന്മാത്രാ പദാർഥം സസ്യത്തിൽ നിന്നു വേർതിരിച്ചെടുത്തു.
  • രക്തത്തിൽ കാണപ്പെടുന്ന പ്രോട്ടീൻ ആയ ആൽബുമിൻ ശുദ്ധീകരിച്ചെടുത്തു.
  • ആൽബുമിനും സസ്യപദാർഥത്തിന്റെ പ്രോട്ടീനും സംയോജിപ്പിക്കുന്നു. ഇതിന് എസ്‌സിടിഎസി 2010 എന്ന പേരു നൽകി.
  • എസ്‌സിടിഎസി 2010 വീണ്ടും ശുദ്ധീകരിച്ചു പൗഡർ രൂപത്തിൽ സൂക്ഷിക്കുന്നു. ഇതു ജലത്തിൽ ലയിപ്പിച്ച ശേഷം കുത്തിവയ്ക്കാം.
]]>
Tue, 26 Mar 2019 15:06:18 +0530 Editor
Healty Heart& Find your heart health in easy way http://newsmalayali.com/healty-heart-find-your-heart-health-in-easy-way http://newsmalayali.com/healty-heart-find-your-heart-health-in-easy-way Thu, 17 Jan 2019 19:03:24 +0530 Editor Heart Caring Tips & Jose Chacko Periappuram& Things to Do Daily to Keep Your Heart Healthy http://newsmalayali.com/heart-caring-tips-jose-chacko-periappuram-things-to-do-daily-to-keep-your-heart-healthy http://newsmalayali.com/heart-caring-tips-jose-chacko-periappuram-things-to-do-daily-to-keep-your-heart-healthy Heart Caring Tips.Things to Do Daily to Keep Your Heart Healthy. Jose Chacko Periappuram is an Indian cardiac surgeon and medical writer who performed the first successful heart transplant in the state of Kerala, India, as well as the first successful heart retransplant in the country

]]>
Thu, 17 Jan 2019 19:01:31 +0530 Editor
7 Habits For Healthy Glowing Skin http://newsmalayali.com/7-habits-for-healthy-glowing-skin http://newsmalayali.com/7-habits-for-healthy-glowing-skin A beautiful, glowing skin is something all of us desire. However, due to several conditions such as the sun, weather and other health complications, it is not very easy to maintain a glowing skin. There are several ways using which you will be able to get a healthy, radiant skin. Here is an everyday beauty regiment you must follow:
Exfoliation: Without proper exfoliation, a dead skin cell layer forms on the skin surface, making it look dull and lifeless. By exfoliating, new skin cell development is encouraged. You can exfoliate your skin using moisturizers, toners and cleansers for making it glow naturally. Natural exfoliating agents such as oats, orange peel, lentil powder and Bengal gram are also considered effective.
Detoxification: When the body gets overloaded with toxins, the skin is affected in certain ways. You must carry out detoxification bydecreasing the amount of sugar and alcohol in your regular diet to get a soft and glowing skin.
Nourishment: The skin requires proper nourishment with enough vitamins and minerals for a glowing appearance. Vitamin C acts as an antioxidant and repairs the skin from within, making it healthy. As a result, you get a soft, supple and glowing skin. Iron is also essential for the proper functioning of the antioxidants. Essential minerals and vitamins should be externally applied to the skin surface. The skin cells absorb these nutrients and as a result, you get a glowing complexion.
Diet: Digestive problems cause skin impurities, and thus a proper diet is required for maintaining a healthy, radiant skin. You should consume food items such as nuts, fish, white meat, grains, brown rice and vegetables like tomato and broccoli for a glowing skin.
Hydration: You must drink lots of water for proper flushing out of toxins and their elimination from your system. The skin cells get pumped, resulting in a fuller and glowing skin. You must consume more than 2 litres of water regularly.
Proper sleep: The body requires seven to nine hours of regular sleep for overall rejuvenation and repair. Insufficient or interrupted sleep affects your body, and the skin gets affected as well. It loses its lustre and glow. Hence, proper sleep must be a part of your everyday regimen.
Antioxidants: Natural antioxidants fight free radicals and give you a beautiful and radiant skin. You have to consume substances, which contain natural antioxidants like vitamin C and vitamin E. Damaged skin is repaired when you get enough antioxidants, giving it a glowing appearance.
You should try to keep away from stress as much as possible and undertake some form of physical activity regularly. Proper pimple and acne care is also necessary if you want to maintain a glowing skin. In case you have a concern or query you can always consult an expert & get answers to your questions! ]]>
Thu, 19 Jul 2018 14:03:39 +0530 Editor
ഇന്ത്യയിൽ ട്യൂ​മ​ര്‍ ശസ്ത്രക്രിയ ചെയ്തത് റോബോട്ട് http://newsmalayali.com/Tumor-operation-by-robot-in-india.html http://newsmalayali.com/Tumor-operation-by-robot-in-india.html ആധുനിക യുഗത്തില്‍ ആരോഗ്യ രംഗത്ത് റോ​ബ​ട്ടു​ക​ളു​ടെ സാങ്കേതികവിദ്യയില്‍ റോ​ബോ​ട്ടി​ക് സ​ർ​ജ​റി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. റോ​ബ​ട്ടു​ക​ളു​ടെ​യും കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ‌‌​ടെ ന‌​ട​ത്തു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളെ​യാ​ണ് റോ​ബോ​ട്ടി​ക് സ​ർ​ജ​റി എ​ന്നു പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ സ​ർ ഗം​ഗാറാം ​ആ​ശു​പ​ത്രി​യി​ൽ ഇ​ത്ത​ര​മൊ​രു ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

പ​തി​ന്നാ​ലു വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ടെ വ​യ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ടെ​ന്നീ​സ് ബോ​ളി​ന്‍റെ വ​ലി​പ്പ​ത്തി​ലു​ള്ള ട്യൂ​മ​റാ​ണ് റോ​ബ​ട്ടി​ക് സ​ർ​ജ​റി​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്. ശ്വാ​സ​ത​ട​സ​വും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും മൂ​ല​മാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ വ​യ​റ്റി​ൽ മു​ഴ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ കു​ട്ടി​ക​ളു​ടെ വ​യ​റ്റി​ലെ മു​ഴ​നീ​ക്കാ​ൻ റോ​ബ​ട്ടി​ക് സ​ർ​ജ​റി ചെ​യ്യാ​റി​ല്ല. എ​ന്നാ​ൽ സാ​ധാ​ര​ണ ശ​സ്ത്ര​ക്രി​യാ രീ​തി​ക​ൾ പി​ന്തു​ട​ർ​ന്നാ​ൽ മു​റി​വു ക​രി​യാ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ റോ​ബ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് വ​യ​റ്റി​ലെ മു​ഴ നീ​ക്കാ​ൻ കു​ട്ടി​ക​ളി​ൽ റോ​ബ​ട്ടി​ക് സ​ർ​ജ​റി ന​ട​ത്തു​ന്ന​ത്. പാ​ൻ​ക്രി​യാ​സി​നും പ്ര​ധാ​ന ര​ക്ത​ധ​മ​നി​ക​ൾ​ക്കും സ​മീ​പ​മാ​യി​രു​ന്നു ട്യൂ​മ​ർ.

ഇ​ത് ശ​സ്ത്ര​ക്രി​യ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി​യെ​ങ്കി​ലും റോ​ബ​ട്ടി​ക് സ​ഹാ​യം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നെ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ല്കി​യ ഡോ​ക്ട​ർ വി​വേ​ക് ബി​ൻ​ദാ​ൽ അഭിപ്രായപ്പെട്ടു.

]]>
Fri, 25 May 2018 16:04:52 +0530 Editor
എന്താണ് അപൂർവ പനിക്കു പിന്നിൽ?; കേന്ദ്ര റിപ്പോർട്ട് കാത്ത് സംസ്ഥാനം http://newsmalayali.com/kozhikode-nipah-virus-central-report-soon.html http://newsmalayali.com/kozhikode-nipah-virus-central-report-soon.html പേരാമ്പ്ര ∙ കോഴിക്കോട് അപൂർവ വൈറസ് രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവത്തിൽ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. ഇതു സംബന്ധിച്ച് ആദ്യ റിപ്പോർട്ട് നാളെ ലഭിക്കും. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമുണ്ടായ മേഖലയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗവും ചേർന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്.

അവശ്യസാഹചര്യം മുൻനിർത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സംസ്ഥാനതലത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

മരിച്ചവരുടെ സ്രവ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. അവിടെ നിന്നുള്ള റിപ്പോർട്ട്

ഇന്നു വൈകിട്ടു ലഭിക്കുമെന്നാണു സൂചന. വവ്വാലിൽനിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്കജ്വരമാണു മരണകാരണം.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്ത് അഞ്ചു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിപ്പാ വൈറസ് (എൻഐവി)

1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നു പിടിച്ച മാരക മസ്തിഷ്ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിൽ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയിൽ പന്നിവളർത്തു കേന്ദ്രങ്ങളിൽ അവയുമായി ഇടപഴകിയവർക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം.

രോഗം ബാധിച്ച മനുഷ്യരിൽനിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്സിൻ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങൾ. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.

]]>
Sun, 20 May 2018 20:59:53 +0530 Editor
മദ്യം കരളിനെ കൊല്ലുന്നത് ഇങ്ങനെ; ഞെട്ടിക്കും ഈ വിഡിയോ http://newsmalayali.com/shocking-video-reveals-alcohol-wrecks-liver.html http://newsmalayali.com/shocking-video-reveals-alcohol-wrecks-liver.html മദ്യം കരളിന്റെ ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണെന്ന് നമുക്കറിയാം. എങ്കിലും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പലർക്കും സാധിക്കാറില്ല. മദ്യം കരളിനെ എത്രത്തോളം നശിപ്പിക്കുമെന്ന് നേരിട്ട് കണ്ടു മനസ്സിലാക്കിയാല്‍ ഒരുപക്ഷേ പലരും ആ ശീലം തന്നെ ഉപേക്ഷിച്ചേക്കാം. കാരണം അത്രത്തോളം മാരകമായ ദൂഷ്യഫലമാണ് മദ്യം നമ്മുടെ കരളിനു നല്‍കുന്നത്.

ഡേ ടൈം ടിവി സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിലാണ് ഇത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വിഡിയോ ലോകം കണ്ടത്. ഡോക്ടര്‍ ഡ്രൂ പിങ്കിയാണ് ഈ പരിപാടിയില്‍ അഥിതിയായെത്തിയത്. ഒപ്പം മദ്യപാനികളായ രണ്ടു ഇരട്ടസഹോദരിമാരും പങ്കെടുത്തു. ലിവര്‍ സിറോസിസ് പിടിപെട്ടു മരിച്ച ഒരു രോഗിയുടെ കരളും പൂര്‍ണആരോഗ്യത്തോടെയുള്ള ഒരു കരളുമാണ് പരിപാടിയില്‍ കാണിച്ചത്.

ആരോഗ്യത്തോടെയുള്ള കരളിനു നല്ല ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമായിരുന്നു. എന്നാല്‍ രോഗം ബാധിച്ച കരളിന്റെ നിറം തന്നെ പേടിപ്പിക്കുന്നതായിരുന്നു. അടിമുടി കറുത്തു പാടുകള്‍ വീണ ആ കരളിന്റെ ചിത്രം തന്നെ കാണികളെ ഭയപ്പെടുത്തി. മദ്യത്തിന് അടിമകളായ ഇരട്ട സഹോദരിമ്മാരെ ഇതിന്റെ ഭീകരവശം കാണിച്ചു കൊടുക്കുകയും ഒപ്പം ഇവരെപ്പെലെ നിരവധി യുവതീയുവാക്കളെ ഇതിന്റെ രൂക്ഷത മനസ്സിലാക്കി കൊടുക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിഡിയോ കണ്ട ഇരട്ടകളില്‍ ഒരാള്‍ രോഗം വന്ന കരളിന്റെ ചിത്രം കണ്ടു കരയുന്നതും കാണാം.

പരിപാടിയുടെ അവസാനം ഇരട്ടകള്‍ മദ്യപാനശീലം കുറച്ചു കൊണ്ടു വരുമെന്ന് ഡോക്ടര്‍ പിങ്കിക്ക് ഉറപ്പ് നല്‍കുന്നുണ്ട്. ചികിത്സ നല്‍കിയ എല്ലാ മദ്യപാനികള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ കരളിനു എന്തെങ്കിലും രോഗങ്ങള്‍ ഉള്ളതായി ഡോക്ടര്‍ പിങ്കി പറയുന്നു. എല്ലാവർക്കും മദ്യപാനം മൂലം സിറോസിസ് വരില്ല, പക്ഷേ ഓരോ മദ്യപാനിയും ലിവര്‍ സിറോസിസിന്റെ പിടിയിലാണ് എന്ന് ഡോ. പിങ്കി ഓര്‍മിപ്പിക്കുന്നു.

സിറോസിസ് പിടിപെട്ടാല്‍ അത് ഒരിക്കലും സുഖപ്പെടുത്താന്‍ സാധിക്കില്ല. സിറോസിസ് ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കും. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് സിറോസിസ് പിടിപെടാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. കരളിന്റെ പ്രവര്‍ത്തനം തകിടം മറിഞ്ഞാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരും. ഇത് തലച്ചോറിന്റെ വരെ പ്രവര്‍ത്തനത്തെ ബാധിക്കും. ഒപ്പം പ്രതിരോധശേഷിയെയും. കരളില്‍ രക്തം കട്ടപിടിക്കുകയും രക്തം ഛര്‍ദ്ദിച്ചു മരിക്കുകയും ചെയ്യുന്നു രോഗി.

വര്‍ഷങ്ങള്‍ കൊണ്ടാകും ഒരാള്‍ പൂര്‍ണസിറോസിസ് രോഗിയാകുന്നത്. ആദ്യഘട്ടം ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ വൈകുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. ചിലപ്പോള്‍ ഹെപ്പറ്റിറ്റിസ് ബിയും ബാധിക്കും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. 14 യൂണിറ്റ് മാത്രമാണ് ആരോഗ്യമുള്ള ഒരാള്‍ക്ക് ഒരാഴ്ച കഴിക്കാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഡയറ്റ്, ഒലിവ് എണ്ണ , മത്സ്യം, ധാന്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുക എന്നതും പ്രധാനം. അതുപോലെ റെഡ് മീറ്റ്‌ കഴിക്കുന്നതിന്റെ അളവും കുറയ്ക്കണമെന്ന് ഡോ. പിങ്കി പറയുന്നു.

]]>
Thu, 17 May 2018 18:11:08 +0530 Editor
നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കുന്നത് മാരക വിഷം? അനാമികയുടേയും വിദ്യയുടേയും ജീവനെടുത്തത് ഇവ http://newsmalayali.com/idya-anamika-death-same-reason-says-report.html http://newsmalayali.com/idya-anamika-death-same-reason-says-report.html നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കുന്നത് മാരക വിഷമാണെന്ന് റിപ്പോര്‍ട്ട്. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ ചിലരില്‍ മരണം വരെ സംഭവിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ച് ബിരിയാണിയും ലൈം ജ്യൂസും കഴിച്ച പെണ്‍കുട്ടി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ബിരിയാണി കഴിച്ച് ലൈം കുടിച്ചതിന് പിന്നാലെയായിരുന്നു കുട്ടി മരിച്ചത്. മരണകാരണമായി മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് പോസ്റ്റ്മാര്‍ട്ടത്തില്‍ ഭക്ഷണത്തിന്‍റെ അലര്‍ജിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് സമാനമായ സംഭവം ഇപ്പോള്‍ തിരുവല്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചെന്നും മംഗളം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ തൃപ്പൂണിത്തുറ സ്വദേശിനി അനാമിക വര്‍മയാണ് (17) ചെമ്മീന്‍ ബിരിയാണി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചത്. സംഭവത്തിന് പിന്നാലെ എറണാകുളത്തെ കുട്ടിയുടെ താമസസ്ഥലത്തിനടുത്തുള്ള ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ അനാമികയ്ക്ക് ചില ഭക്ഷ്യസാധനങ്ങളോട് അലര്‍ജിയുണ്ടെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. പിന്നീട് പോസ്റ്റുമാര്‍ട്ടത്തില്‍ കൊഞ്ചും ബിരിയാണിയും നാരങ്ങാ വെള്ളവും ഒരുമിച്ച് കഴിച്ചപ്പോള്‍ ഉണ്ടായ അലര്‍ജിയാണ് മരണ കാരണമെന്ന് വ്യക്തമാക്കിയിരുന്നു.

സമാനമായ രീതിയിലാണ് തിരുവല്ല ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജീവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ (23) മരിച്ചതെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നായിരുന്നു ഹരിപ്രിയയെ വെള്ളിയാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഒരുങ്ങവേ വീണ്ടും ചര്‍ദ്ദി മൂര്‍ച്ഛിച്ചു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

വിദ്യയുടെ ശരീരത്തില്‍ മറ്റ് വിഷപദാര്‍ത്ഥങ്ങള്‍ ഒന്നും ചെന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹരിപ്രിയ നാരങ്ങാ വെള്ളം കുടിച്ചിരുന്നു. പിന്നാലെ കൊഞ്ച് കറിയും കഴിച്ചിരുന്നു. ഇവ രണ്ടും ഒരുമിച്ച് ആമാശയത്തില്‍ ചെന്നാല്‍ അത് ചിലരില്‍ മാരക വിഷമായി മാറിയേക്കാമെന്നും ഇവ രണ്ടുമാകാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

]]>
Tue, 15 May 2018 02:08:39 +0530 Editor
Find your heart health in easy way http://newsmalayali.com/find-your-heart-health-in-easy-way http://newsmalayali.com/find-your-heart-health-in-easy-way Healty Heart- Find your heart health in easy way, by doing some simple exercise ]]> Thu, 10 May 2018 18:32:59 +0530 Editor അങ്ങനെ കഷണ്ടിക്കും ഇതാ മരുന്ന് എത്തിപ്പോയി http://newsmalayali.com/baldness-medicine.html http://newsmalayali.com/baldness-medicine.html അസൂസയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് പഴങ്കഥയാകുന്നു. കാരണം മറ്റൊന്നുമല്ല, കഷണ്ടിക്കു മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. 

കഷണ്ടിത്തലയൻമാർക്കുള്ള സന്തോഷവാർത്ത യുകെയിൽ നിന്നാണ് എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ സർവകലാശാല ഗവേഷകരാണ് അസ്ഥിരോഗമായ ഒസ്റ്റിയോപൊറോസിസിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് കഷണ്ടി തടയാൻ ഫലപ്രദമാണെന്നു കണ്ടെത്തിയത്.

ആൻഡ്രോജനറ്റിക് അലോപേഷ്യ എന്ന കഷണ്ടിക്ക് രണ്ടു മരുന്നുകൾ മാത്രമേ നിലവിലുള്ളു. രണ്ടു മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടെന്നു മാത്രമല്ല കുറച്ചു മൂടി മാത്രമേ വളരുകയുമുള്ളു. ശസ്ത്രക്രിയയിലൂടെ മുടി വച്ചു പിടിപ്പിക്കുക മാത്രമാണ് പരിഹാരം.

മനുഷ്യരിലെ മുടി വളർച്ചയ്ക്കു സഹായിക്കുന്ന പുതുമാർഗങ്ങളിലേക്കുള്ള അന്വേഷണമാണ് പുതിയ കണ്ടെത്തലിൽ അവസാനിച്ചത്. വർഷങ്ങളായി വളരെ സാധാരണമായി ഉപയോഗിക്കുന്ന ഇമ്മ്യൂണോസപ്രസീവ് ഡ്രഗ് ആയ സൈക്ലോസ്പോറിൻ എ(Cyclosporine A-CSA) എന്ന മരുന്നിന്റെ തൻമാത്രാപ്രവർത്തനങ്ങൾ തിരിച്ചറിയുക എന്നതായിരുന്നു ഗവേഷണത്തിന്റെ ആദ്യപടി. ഈ മരുന്നിന് ഒരു പാർശ്വഫലമുണ്ട്, രസകരമെന്നു പറയട്ടെ അനാവശ്യ രോമവളർച്ച വർധിപ്പിക്കുന്നു എന്നതാണ് CSAയുടെ പാർശ്വഫലം. CSA ഉപയോഗിച്ച മനുഷ്യനിലെ രോമകൂപങ്ങളുടെ ജീൻഎക്സ്പ്രഷൻ ഗവേഷകർ വിശകലനം ചെയ്തു. 

SFRPI എന്ന പ്രോട്ടീന്റെ പ്രവർത്തനങ്ങളെ CSA കുറയ്ക്കുന്നതായി കണ്ടു. രോമകൂപങ്ങൾ ഉൾപ്പടെ നിരവധി കലകളുടെ വളർച്ച തടയുന്ന പ്രോട്ടീൻ ആണ് SFRPI. അതായത് മുടിയുടെ വളർച്ചയ്ക്കു തടസ്സം നിൽക്കുന്ന പ്രോട്ടീനെ CSA തടയുന്നുവെന്നു ചുരുക്കം.

ഇതേ പ്രവർത്തനമാണ് ഒസ്റ്റിയോപൊറോസിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന സംയുക്തമായ WAY 316606 നടത്തുന്നത്. CSAയെപ്പോലെതന്നെ മനുഷ്യരിലെ മുടിവളർച്ചയ്ക്ക് WAY 316606 ഫലപ്രദമാണെന്നു കണ്ടു. അസ്ഥികൾ പൊടിയുന്ന രോഗമായ ഒസ്റ്റിയോപൊറോസിസ് ഭേദമാക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് WAY 316606.

]]>
Thu, 10 May 2018 17:39:37 +0530 Editor